Letters
ശ്രോതാക്കളെ വിഡ്ഢികളാക്കുന്ന ചാനൽ ചർച്ചകൾ
Saturday, March 4, 2017 11:10 AM IST
പതിറ്റാണ്ടുകൾക്കു മുന്പ് ടെലിവിഷൻ എന്ന സാധനം അവതരിച്ചപ്പോൾ വിഡ്ഢിപ്പെട്ടി എന്ന അപരനാമത്തിലാണത് അന്നറിയപ്പെട്ടിരുന്നത്. ഇപ്പോൾ ആ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ശ്രോതാക്കളെ ഒന്നടങ്കം പന്പരവിഡ്ഢികളാക്കുന്ന ചാനൽ ചർച്ചകൾ മാത്രമേ ടിവിയിലുള്ളു എന്നായിരിക്കുന്നു.

എന്തിനും ഏതിനും വാശിയേറിയ ചർച്ചകൾ. എന്തിനുവേണ്ടിയാണീ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത്?

ഒരുഘട്ടത്തിൽ സരിതയുടെയും കൂട്ടരുടെയും കഥകൾ മാത്രം. പിന്നീട് സരിതയുടെ വെളിപ്പെടുത്തലുകൾ. അതുകഴിഞ്ഞ് തെളിവെടുപ്പിനായി പോലീസും പത്രക്കാരും കൂടി തമിഴ്നാട്ടിലേക്ക് ഒരു ഉത്രാടപ്പാച്ചിൽ. പിന്നെ ഇപ്പോഴിതാ ഒരു സിനിമാ നടിയും പൾസർ സുനിയും കുറേ വേതാളങ്ങളും. എന്തൊരു പുകിലാണിത്?

ഭരിക്കുന്നത് ഏതു മുന്നണിയാണെങ്കിലും ജയിച്ചവരെല്ലാംകൂടി ചേർന്ന് ഒരു കോക്കസ് ഉണ്ടാക്കി ഒരു അഡ്ജസ്റ്റ്മെന്‍റ് ഭരണമല്ലേ ഇവിടെ നടക്കുന്നത്‍? ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒത്തുകളി നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കാതലായ പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് മുന്നണികൾക്കും കുറുമുന്നണികൾക്കും എന്തു തോന്നിയവാസവും കാട്ടിക്കൂട്ടാനുള്ള സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയല്ലേ ചാനലുകൾ തമ്മിൽ തമ്മിൽ മത്സരിക്കുന്നത്? ശരിക്കും പറഞ്ഞാൽ ഒരു കുട്ടകളി. അല്ലാതെ മറ്റൊന്നുമല്ല.

ജോസ് മാധവത്ത്, ആണ്ടൂർ