Letters
ബിരുദപരീക്ഷാ തീയതികൾ പുനഃക്രമീകരിക്കണം
Sunday, March 5, 2017 10:27 AM IST
എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ അവസാനവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷകൾ മാർച്ച് 22ന് ആരംഭിക്കുകയാണ്. എന്നാൽ, പല കോളജിലും പാഠഭാഗങ്ങളും പ്രോജക്ടും പകുതിപോലുമായിട്ടില്ല. നവംബർ മാസത്തിൽ രണ്ടാഴ്ച കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകളിൽ അധ്യാപകർ പങ്കെടുത്തതു മൂലം കോളജുകൾക്ക് അവധി നൽകിയിരുന്നു. കൂടാതെ സർവകലാശാലാ കലോത്സവത്തിന്‍റെ പേരിൽ കുറേ ദിവസങ്ങൾ നഷ്‌ടപ്പെട്ടു.

അവസാനവർഷ വിദ്യാർഥികൾക്ക് പ്രോജക്‌ട് എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്.
ഇതെല്ലാം സർവകലാശാലാ നിർദേശപ്രകാരമാണെങ്കിലും എത്രയും പെട്ടെന്ന് പരീക്ഷ നടത്തി സ്വസ്ഥമാകുകയെന്ന നയത്തിലേക്ക് സർവകലാശാല മാറിയിരിക്കുന്നു. പഠനനിലവാരം ഉയർത്തുക എന്നതിലുപരി പരീക്ഷാ കലണ്ടറനുസരിച്ച് പരീക്ഷകൾ തീർക്കുകയെന്നതാണ് സർവകലാശാല അനുവർത്തിച്ചുവരുന്നത്.
അവസാനവർഷ ബിരുദ പരീക്ഷാതീയതികൾ മാറ്റണമെന്ന് വിദ്യാർഥികളും അധ്യാപകരും പല തവണ സർവകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഴയ തീയതികളിൽതന്നെ പരീക്ഷ നടത്താനാണു തീരുമാനം. ഇത് ഓട്ടോണമസ് കോളജുകളെയും യൂണിവേഴ്സിറ്റി സെന്‍ററുകളെയും സംരക്ഷിക്കാനാ ണോ‍? വിദ്യാർഥികളുടെ വിജയ ശതമാനത്ത ഇതു പ്രതികൂലമായി ബാധിക്കും. കൂടാതെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പോലും ഇതുവരെ പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ ആദ്യവാരത്തിലേക്ക് മാറ്റി ക്രമീകരിച്ച് വിദ്യാർഥികളോട് നീതികാട്ടണം.

ഡോ. തോമസ് കെ. തോമസ്, കോട്ടയം