Letters
മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധം
Thursday, March 23, 2017 10:54 AM IST
വനമല്ല വൈദ്യുതിയാണു പ്രധാനം എന്ന വൈദ്യുത മന്ത്രി എം.എം. മണിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പരിസ്ഥിതി സംരക്ഷണം സ്വന്തം ഉത്തരവാദിത്വമായിരിക്കുന്ന മന്ത്രി അത് അറിയാത്തതുകൊണ്ടാണോ ഇത്തരത്തിലുള്ള പ്രസ്താവന ഇറക്കുന്നത്‍?. പ്രകൃതി ഉദാരമായി തന്നിരിക്കുന്നതിനെ മിതമായി ഉപയോഗിക്കാതെ പ്രകൃതിയെ ബാലാത്കാരം ചെയ്യാനുള്ള നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കേണ്ടതാണ്.

വനനശീകരണം കേരളത്തിന്‍റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതിയെ കീഴടക്കി അതിന്‍റെമേൽ സർവാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചാൽ ദാക്ഷിണ്യമില്ലാത്ത പ്രത്യാക്രണം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയംവേണ്ട.
പുരോഗതിയുടെയും വികസനത്തിന്‍റെയും പേരിൽ വനമേഖല നാമാവശേഷമാക്കിയാൽ അത് വരും തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും.
വനം വെട്ടിനശിപ്പിച്ചതിനു ശേഷം പരിസ്ഥിതി സംരക്ഷണം വനപരിപാലനം എന്നൊക്കെ സർക്കാർ പറയുന്നതിൽ എന്താണ് അർഥം‍? വികസനത്തിനുവേണ്ടി വനം നശിപ്പിക്കുന്നതിൽ തെറ്റില്ല എന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്പോട്ടു പോകും.

എബി ഐപ്പ്
കോട്ടയം ജില്ലാ പ്രസിഡന്‍റ്, ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതി