Letters
ജീവനും സ്വത്തിനും സംരക്ഷണം വേണം
Tuesday, April 4, 2017 10:33 AM IST
പിടിക്കപ്പെടുന്ന കുറ്റവാളികൾ മിക്കവരും പല പ്രാവശ്യം കുറ്റം ചെയ്തവരാണ്. ഇതുമൂലം കുറ്റകൃത്യങ്ങൾ കുറയുന്നില്ല . ഇതിന് ഒരു പരിഹാരം വേണ്ടേ‍? ഒന്നോ രണ്ടോ പ്രാവശ്യം നന്നാവാൻ അവസരം കൊടുക്കാം. ഇല്ലെങ്കിൽ അവർക്കു കടുത്ത ശിക്ഷ തന്നെ കൊടുക്കണം. പിന്നീട് ആവർത്തിക്കാൻ പാടില്ല. അതിനുവേണ്ട നിയമങ്ങൾ കൊണ്ടുവരണം. അങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.

ജോയ് എൽത്തുരുത്ത്