Letters
കളങ്കിതരെ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കണം
Tuesday, April 4, 2017 10:34 AM IST
കളങ്കിത രാഷ്‌ട്രീയ നേതാക്കൾക്കു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശത്തോടു പൂർണമായും യോജിക്കുന്നു. ക്രിമിനൽ കേസുകളിലോ അഴിമതിക്കേസുകളിലോ രണ്ടുവർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സത്യവാങ്മൂലത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ.

ഒ രുവർഷമായാലും രണ്ടുവർഷമായാലും അഴിമതി, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ എത്ര പ്രഗത്ഭരായാലും മത്സരരംഗത്തുനിന്ന് ഒഴിവാക്കണം. എങ്കിൽ മാത്രമേ ഭരണമേഖലയിൽ നിന്ന് അഴിമതി കുറയ്ക്കാൻ സാധിക്കൂ. രാഷ്‌ട്രീയ ഭരണ മണ്ഡലങ്ങൾ ശുദ്ധീകരിക്കാൻ ഇങ്ങനെയൊരു നിയമം വളരെ ആവശ്യമാണ്.

പല സംസ്ഥാനങ്ങളിലും സ്ഥാനാർഥികളായി മത്സരിക്കുന്നവരിലും തെരഞ്ഞെടുക്കപ്പെടുന്നവരിലും ക്രിമിനൽ, അഴിമതി കേസുകളിൽ പ്രതികളായിട്ടുള്ളവരും ശിക്ഷിക്കപ്പെട്ടവരുമൊക്കെ കടന്നുവരാറുണ്ട്. ഇങ്ങനെയുള്ളവർ അധികാരസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണമേഖല എങ്ങനെ അഴിമതിരഹിതമാകും? ഒരുപക്ഷേ, ഇങ്ങനെയൊരു നിയമം വരുന്നതിനോട് എല്ലാ പാർട്ടികളും യോജിച്ചെന്നുവരില്ല. കാരണം അവർ വഴി രാഷ് ട്രീയപാർട്ടികൾക്കു വളരെയേറെ നേട്ടങ്ങളുണ്ട്. പ്രത്യേകിച്ചു സാന്പത്തിക വരുമാനം. ഇതേപ്പറ്റി രാജ്യത്തൊരു ഹിതപരിശോധന നടത്തിയാൽ ഫലം അദ്ഭുതാവഹമായിരിക്കും. ജനത്തിന്‍റെ പൂർണ പിന്തുണയുമുണ്ടാകും.

ഇങ്ങനെയൊരു നിയമം നടപ്പായാൽ രാഷ്‌ട്രീയക്കാരുടെ ഇടയിലുള്ള അഴിമതി ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. അഴിമതി നടത്തി ശിക്ഷിക്കപ്പെട്ടാൽ പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യമല്ലെന്നുള്ള നിയമം വന്നാൽ അതു ഭയന്നെങ്കിലും അഴിമതിയിൽനിന്നു മാറിനിൽക്കും. അങ്ങനെ രാഷ് ട്രീയമണ്ഡലത്തിൽ ശുദ്ധീകരണമുണ്ടാകും. അധികാരംകൊണ്ട് നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തവരും രാഷ് ട്രീയമേഖലയെ അഴിമതിയിൽനിന്നു മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ നിയമത്തെ സ്വാഗതം ചെയ്യും.

ഗാന്ധിജി യുടെ ആദർശത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് ഇങ്ങനെയൊരു നിയമം വന്നാൽ സ്വാഗതം ചെയ്യുമെന്നു കരുതുന്നു. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിൽ വന്ന ബിജെപി ഇങ്ങനെയൊരു നിയമം നടപ്പാക്കാൻ കലവറയില്ലാതെ പിന്തുണയ്ക്കുമെന്നു വിശ്വസിക്കുകയാണ്. അങ്ങനെ നമ്മുടെ രാജ്യത്തെ എല്ലാ നിയമനിർമാണ സഭകളും കളങ്കരഹിത സഭകളായി മാറട്ടെ.

ജോർജ് നരിവേലിൽ, കുറവിലങ്ങാട്