Letters
സ്ത്രീകൾക്കു സുരക്ഷിതത്വം ഉണ്ടാകണമെങ്കി
Sunday, April 16, 2017 11:58 AM IST
തിരുവനന്തപുരത്ത് വനിതാ ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം വായിച്ചതാണ് ഈ കത്തെഴുതാൻ പ്രേരണ. സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും മുൻതൂക്കം നൽകുന്ന സംസ്ഥാനമായിട്ടു പോലും കേരളത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം ശരിയായി തോന്നിയെങ്കിലും അതിനു പ്രധാന കാരണം മദ്യം തുടങ്ങിയവയുടെ ഉപയോഗവും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകാത്തതുമാണെന്ന കാര്യം ആരും ചിന്തിക്കാറില്ല. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല, മറ്റുള്ളവർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്.

വനിതാ ഹെൽപ് ലൈൻ കൊണ്ടോ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതുകൊണ്ടോ സ്ത്രീ സുരക്ഷയ്ക്ക് ബറ്റാലിയൻ രൂപീകരിച്ചതു കൊണ്ടോ ഫലമുണ്ടാകുമെന്നു കരുതുന്നില്ല. മദ്യം തുടങ്ങിയ ലഹരി വസ്തുക്കൾ കിട്ടാതിരിക്കുന്ന അവസ്ഥയും കുറ്റവാളികൾക്കു ശിക്ഷയും ഉറപ്പാക്കിയാൽ മാത്രമേ സ്ത്രീ സുരക്ഷയേപ്പറ്റി പറഞ്ഞിട്ടു കാര്യമുള്ളൂ.

കെ.ജെ. കുര്യൻ കൊല്ലംപറന്പിൽ, കാഞ്ഞിരത്താനം