Letters
നാടുവാഴുന്ന കാട്ടുമൃഗങ്ങൾ
Sunday, April 16, 2017 11:59 AM IST
വർഷങ്ങൾക്ക് മുന്പ് നാടുവാണിരുന്നത് രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരുന്നെങ്കിൽ ഇന്ന് അതൊരു പഴങ്കഥ മാത്രം. വനമേഖലയിൽ നിന്നു പത്തു കിലോമീറ്ററോളം വ്യാസാർഥത്തിലേയ്ക്കു കൂട്ടമായി ഇറങ്ങിവരുന്ന കാട്ടുപന്നികൾ ആണ് ഇന്നു താരങ്ങൾ. നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ തിരികെ കാട്ടിലേക്കു പോകുന്നില്ല. കർഷകന്‍റെ ശത്രുവായി കർഷകന്‍റെ പുരയിടത്തിൽ താമസിക്കുന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിന് ഒരു ശ്വാശ്വത പരിഹാരം ഉണ്ടാക്കുമെന്നാണു കർഷകർ വിശ്വസിച്ചത്. കാട്ടുപന്നിയെ വെടിവയ്ക്കാൻ നിയമം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, നിയമത്തിന്‍റെ നൂലാമാലകൾ മുഖേന ഉദ്യോഗസ്ഥർ അത് വളച്ചൊടിക്കുകയും ഒരു കർഷകനും അതിന്‍റെ ഗുണഫലങ്ങൾ കിട്ടാതെയാകുകയും ചെയ്തു.

ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്ന ഒരു വിഷയം കൂടിയാണിത്. പക്ഷേ എന്തു നിയമം ഉണ്ടാക്കിയാലും ഉദ്യോഗസ്ഥർ അതിനെ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കിത്തീർത്തിരിക്കും. ഇപ്പോഴത്തെ വനംമന്ത്രി ഈ കാര്യത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ജനഹിതം.

ചില പ്രായോഗിക നിർദേശങ്ങൾ വയ്ക്കട്ടെ.
1. കാടിന്‍റെ നിശ്ചിത ഭാഗം വെട്ടിത്തെളിച്ച് കാട്ടുപന്നികൾക്കുവേണ്ടി ഭക്ഷ്യസാധനങ്ങളായ വാഴ, കപ്പ, ചേന്പ്, കാച്ചിൽ, ചേന, പച്ചക്കറി സാധനങ്ങൾ ഇവ സർക്കാർ തന്നെ കൃഷി ചെയ്തു കാട്ടിൽവച്ചു തന്നെ അതിനെ പോറ്റുക.
2. കാട്ടുപന്നികളുടെ ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കു പറ്റുന്നവർക്കും മാന്യമായ നഷ്ടപരിഹാരം കൊടുക്കുക.
3. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള നിയമം ലഘൂകരിക്കുക.
4. കാട്ടിൽ കയറുന്ന ആളുകളെ കർശനമായി ശിക്ഷിക്കുക.
5. വനപാലകർ കാടു സംരക്ഷിക്കുന്ന പോലെ കർഷകർക്ക് അവരുടെ സ്വന്തം ഭൂമി, കൃഷിസ്ഥലം കാട്ടുമൃഗങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള മൗലിക അവകാശം ഉറപ്പുവരുത്തുക.
6. കർഷകർക്ക് തോക്കു ലൈസൻസിയെ വാടകയ്ക്ക് എടുക്കാൻ അവസരം കൊടുക്കുക.

റോബർട്ട് മാത്യു, പത്തനാപുരം