Letters
വിദ്യാർഥി രാഷ്‌ട്രീയം ഗുണ്ടകളെ വളർത്തലാകരുത്
Sunday, April 16, 2017 12:00 PM IST
പോലീസ് നോക്കിനിൽക്കെ തൊടുപുഴ ന്യൂമാൻ കോളജിൽ പ്രിൻസിപ്പലിന്‍റെ ഓഫീസ് തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെയും അധ്യാപകരെയും ബന്ദികളാക്കുകയും ചെയ്ത സംഭവം കേരളം ഇന്നനുഭവിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണു വിരൽചൂണ്ടുന്നത്. അതായതു ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ എന്തും ആർക്കും ചെയ്യാം എന്ന അവസ്ഥ നാട്ടിൽ സംജാതമായിരിക്കുന്നു.

വിദ്യാർഥികൾ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുന്പോഴും പോലീസ് കാഴ്ചക്കാരെപ്പോലെ നോക്കിനിൽക്കുന്നതു നമ്മുടെ നാട് അരാജകത്വത്തിലേക്കു കൂപ്പുകുത്തുന്നു എന്നതിനു തെളിവാണ്. വിദ്യാർഥിസംഘടനകൾ ഇന്നു ഗുണ്ടാസംഘങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന് കൂടെക്കൂടെ പറഞ്ഞുനടക്കുന്നവർ ആദ്യം വിദ്യാർഥിസംഘടനകളുടെ അഴിഞ്ഞാട്ടത്തിനു തടയിടണം.

കഴിഞ്ഞ ഹയർസെക്കൻഡറി പരീക്ഷയുടെ സമയത്ത് എന്‍റെ ഒരു അധ്യാപക സുഹൃത്തിനുണ്ടായ അനുഭവംകൂടി ഇവിടെ കുറിക്കുകയാണ്. ഒരു വിദ്യാർഥി കോപ്പിയടിക്കുന്നതു കണ്ടപ്പോൾ അവനോടു നീ എന്താ ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ നിന്‍റെ അപ്പനോട് പോയി ചോദിക്ക് എന്ന മറുപടിയാണു ലഭിച്ചത്. ഇത്ര ധിക്കാരത്തോടെ ഒരധ്യാപകനെ അപമാനിക്കുവാനുള്ള ധൈര്യം ഈ വിദ്യാർഥികൾക്കു നല്കിയത് ഇവിടത്തെ രാഷ്‌ട്രീയക്കാർ തന്നെയാണ്.

വിദ്യാർഥികൾ ചെയ്യുന്ന എല്ലാ തെറ്റുകളും ന്യായീകരിക്കാൻ വിദ്യാർഥിസംഘടനകളും രാഷ്‌ട്രീയക്കാരും ഇന്നുണ്ട്. ഈ അവസ്ഥ തുടർന്നാൽ നമ്മുടെ വിദ്യാഭ്യാസസന്പ്രദായം നല്ല പൗരന്മാർക്കുപകരം കുറെ ഗുണ്ടകളെയായിരിക്കും സൃഷ്ടിക്കുക. വിദ്യാർഥിരാഷ്‌ട്രീയം തടയാനാവുന്നില്ലെങ്കിൽ വിദ്യാർഥിസംഘടനകളുടെ അഴിഞ്ഞാട്ടത്തിന് തടയിട്ട് അവരെ നിയന്ത്രിക്കാനുള്ള സന്മനസെങ്കിലും രാഷ്‌ട്രീയ മേലാളന്മാർ കാണിക്കണം.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ ചിറ്റാരിക്കാൽ