Letters
മിന്നുന്നതെല്ലാം പൊന്നല്ല
Tuesday, April 18, 2017 10:35 AM IST
നാളികേരത്തിനു മികച്ച വിലനിലവാരം വന്നതായി പത്രങ്ങളിലും ചാനലുകളിലെ കാർഷികരംഗത്തിലും കാണുന്നു. എന്നാൽ, പലരും കഥ അറിയാതെ ആട്ടം കാണുന്നവരാണ്. ഇതിലെ സത്യം ഒരു തേങ്ങയ്ക്ക് 10 രൂപ പോലും കിട്ടാത്ത കർഷകനല്ലേ അറിയൂ. കൊപ്രാസംഭരണം കേരഫെഡ് നിർത്തി. അതു കടത്തിൽ മുങ്ങി. കുടിശിക കിട്ടാതെ വന്നപ്പോൾ പ്രാഥമിക സഹകരണസംഘങ്ങളും പച്ചത്തേങ്ങ സംഭരണം നിർത്തി. സംസ്ഥാന സഹകരണബാങ്കിൽ കെട്ടിക്കിടക്കുന്ന മികച്ച നിക്ഷേപത്തിൽനിന്നു ഒരു വൻ തുക സോഫ്റ്റ് ലോണായി എടുത്ത് കേരഫെഡിനെ സുസജ്ജമാക്കുമെന്നു പറഞ്ഞ കൃഷിമന്ത്രി എവിടെ? കക്ഷി ഇപ്പോഴും മെത്രാൻകായലിലെ അല്ലെങ്കിൽ പുരപ്പുറത്തെ ജൈവകൃഷിയുടെ മാഹാത്മ്യം കൊട്ടിഘോഷിച്ചു നടക്കുന്നു.

ബജറ്റിൽ ആനയ്ക്കു സുഖചികിത്സയ്ക്കു വരെ15 കോടി രൂപ മാറ്റിവച്ചു. തേങ്ങയ്ക്കു വട്ടപ്പൂജ്യം. വാളയാർ ചുരം വഴി അധികൃതരുടെ കണ്ണുവെട്ടിച്ചു വ്യാജൻ വെളിച്ചെണ്ണകൾ ഒരു പരിശോധനയും കൂടാതെ ഇങ്ങോട്ട് ഒഴുക്കി ശുദ്ധവെളി ച്ചെണ്ണയുടെ കഥ കഴിക്കുന്നു. ഉത്സവകാലങ്ങളിലാണു ശുദ്ധവെളിച്ചെണ്ണ ഉപയോഗത്തിൽ മുന്നേറേണ്ടത്.

ജോസഫ് ആലപ്പാട്ട്, കരാഞ്ചിറ