Letters
സ്വജനക്ഷേമം മാത്രം പോരാ
Monday, April 24, 2017 10:47 AM IST
പാതയോര മദ്യവിൽപന സംബന്ധിച്ചു ഡോ. ജോസ് മാത്യുവിന്‍റെ ലേഖനം ദീപികയിൽ വായിച്ചു. ഭരണം കൈയിൽ കിട്ടുന്പോൾ മറന്നുപോകുന്ന ചില വാഗ്ദാനങ്ങൾ ലേഖനത്തിൽ പരാമർശിച്ചതു വളരെ നന്നായി. ജനക്ഷേമത്തിനു പകരം വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരിന്‍റെ ഈ പ്രവണത ഒരിക്കലും ഒരു ജനാധിപത്യ ഗവൺമെന്‍റിനു ഭൂഷണമല്ല.

കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾക്കറിയാം അടുത്ത തവണ തങ്ങൾക്കു ഭരിക്കാൻ അവസരം കിട്ടില്ല എന്നത്. അതുകൊണ്ടു ജനക്ഷേമത്തിനു പകരം സ്വജനക്ഷേമം മാത്രം അനുവർത്തിക്കുന്ന ഈ രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കഴിവുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ചെന്നിരിക്കാൻ പറ്റുന്ന ഒന്നായി നമ്മുടെ നിയമസഭാ മന്ദിരം: ഈ ചിന്താഗതിക്കു മാറ്റംവന്നാലെ രാജ്യം രക്ഷപ്പെടുകയുള്ളു.

കെ. ഡി. ഫ്രാൻസിസ്, പുറനാട്ടുകര