രേഖാമൂലമുള്ള ഉറപ്പിൽ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടിക്ക്
രേഖാമൂലമുള്ള ഉറപ്പിൽ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടിക്ക്
Monday, January 16, 2017 1:00 PM IST
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്കായി നെഗോഷ്യേറ്റഡ് പർച്ചേസിലൂടെ ഭൂമി ഏറ്റെടുക്കാൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല സമിതി ഫയൽ മുഖേന രേഖാമൂലം കളക്ടർമാർക്കു നിർദേശം നൽകും.

വിലപേശലിലൂടെ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്കു നീങ്ങിയ പശ്ചാത്തലത്തിലായിരുന്നു ജില്ലാ കളക്ടർമാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചത്. രേഖാപരമായ ഉറപ്പില്ലാതെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ വിജിലൻസ് കേസുകൾ വരുമെന്ന ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് കളക്ടർമാർ ഇതിനു വിസമ്മതിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കളക്ടർമാരുടെ യോഗമാണു വിളിച്ചത്. കോഴിക്കോട് കളക്ടർ എത്തിച്ചേരാതിരുന്നതിനാൽ ലൈറ്റ് മെട്രോയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് വിശദമായ ചർച്ച നടന്നില്ല.
പാത ഇരട്ടിപ്പിക്കലിനായി മുളന്തുരുത്തി മുതൽ ചെങ്ങന്നൂർ വരെ ആവശ്യമായ ഭൂമി ഏറ്റെടുക്കും.

ആലപ്പുഴ ജില്ലയിൽപെടുന്ന വയൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമതടസങ്ങൾ നീക്കുന്നതിനായി സംസ്ഥാനതല സമിതി നടപടി കൈക്കൊള്ളാമെന്ന് നിയമസെക്രട്ടറി ഉറപ്പു നൽകി. തലശേരിയിൽ സർക്കാർ ആശുപത്രിക്കു പുതിയ വാർഡ് നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചു. എറണാകുളത്ത് മെട്രോയ്ക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരത്ത് പൂവാർ, കാഞ്ഞിരംകുളം, കരിംകുളം, തിരുപുറം പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 15.5 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. ആലപ്പുഴ നഗരസഭയിലെയും സമീപത്തുള്ള 13 ഗ്രാമപഞ്ചായത്തുകളിലെയും ആവശ്യത്തിനുള്ള കുടിവെള്ള പദ്ധതിക്കായി 45 സെന്‍റ് സ്ഥലം ഏറ്റെടുക്കാനും തീരുമാനമായി.


ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസുകൾ വരുന്ന പശ്ചാത്തലത്തിൽ വ്യക്തമായ നടപടി ക്രമങ്ങൾ പാലിച്ചു മാത്രം ഭൂമി ഏറ്റെടുക്കൽ പോലുള്ള നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്ന് കളക്ടർമാർ നിലപാടെടുത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി ആവശ്യമായ നിർദേശങ്ങൾ ഫയലിലൂടെ നൽകാമെന്ന ഉറപ്പിലാണ് കളക്ടർമാർ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സമ്മതിച്ചത്.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്‍റണി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, നിയമ സെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.