കണ്ണൂരിലെ കൊല : സിപിഎമ്മിനു ബന്ധമില്ല-കോടിയേരി
കണ്ണൂരിലെ കൊല : സിപിഎമ്മിനു ബന്ധമില്ല-കോടിയേരി
Thursday, January 19, 2017 4:06 PM IST
കൊച്ചി: കണ്ണൂരിലെ ബിജെപി പ്രവർത്തകന്‍റെ കൊലപാതകവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിനു പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് യഥാർഥ കുറ്റവാളിയെന്നത് കണ്ടുപിടിക്കും. കുറ്റവാളികൾക്ക് യാതൊരു തരത്തിലുള്ള സംരക്ഷണവും നൽകില്ല. സംഭവത്തെ രാഷ്‌‌ട്രീയമായി വഴിതിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നു. അത്തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് ബിജെപി പിന്മാറണം. ഇക്കാര്യത്തിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളത്. കണ്ണൂരിലെ പ്രശ്നത്തെക്കുറിച്ച് ആർഎസ്എസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുളള പാർട്ടിയുടെ നിലപാട് അവരെ അറിയിച്ചു.

കണ്ണൂരിൽ സമാധാനം നിലനിർത്തുന്നതിനുള്ള സാഹചര്യങ്ങളുണ്ടാക്കാൻ ഡിജിപിയുമായും സംസാരിച്ചു. കൊലപാതകം നടത്തിയത് ആരായാലും ഒരു തരത്തിലുള്ള സംരക്ഷണവും നൽകില്ല. പ്രതിഷേധ പ്രകടനങ്ങൾ കണ്ണൂരിലെ യുവജനോത്സവ വേദിയിലേക്കു നീട്ടിയതു ശരിയായില്ലെന്നും കോടിയേരി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.

കേരളത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് രക്ഷയില്ലെന്നും ഭൂസമരം നടത്തുമെന്നുമൊക്കെ സംസ്ഥാന കമ്മിറ്റിക്കുശേഷം ബിജെപി പറയുന്നു. അത്തരമൊരു പ്രക്ഷോഭത്തിനിറങ്ങുന്ന ബിജെപിക്ക് അവർ ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭൂപരിഷ്കരണം നടപ്പാക്കാനാവുമോയെന്നു കോടിയേരി ചോദിച്ചു. കേരളത്തിൽ ഭൂരഹിതരായി അവശേഷിക്കുന്ന മൂന്നു ലക്ഷം പേർക്ക് ഭൂമി നൽകുന്നിതിനും പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇടതു സർക്കാർ നടപടികളെടുത്തുകൊണ്ടിരിക്കുകയാണ്.

ഭൂരഹിതരായ എല്ലാ പട്ടികജാതിക്കാർക്കും ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ സംസ്ഥാന സർക്കാർ മുന്നോട്ടുകൊണ്ടുപോകും. ആ നടപടികളെല്ലാം തങ്ങൾ നടത്തുന്ന സമരംകൊണ്ടാണെന്ന് വരുത്തിത്തീർക്കുന്നതിനാണ് ബിജെപി ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത്. ദേശീയ തലത്തിൽ ഭൂപരിഷ്കരണം നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ എന്തുകൊണ്ടാണ് ഇടപെടാത്തതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ജനങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല. കുടിലുകൾക്ക് തീകൊടുക്കുന്നു. വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമീപനം സ്വീകരിക്കുന്നു. ഇതിൽനിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനാണ് ഇപ്പോൾ ബിജെപി ഭൂസമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.