അരിവിഹിതം: മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രിയെ കാണും
അരിവിഹിതം: മുഖ്യമന്ത്രി ഇന്നു    പ്രധാനമന്ത്രിയെ കാണും
Saturday, January 21, 2017 3:48 PM IST
തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്നു രാവിലെ 10.30 ഓടെ പ്രധാനമന്ത്രിയെ കാണാൻ കഴിയുമെന്നാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം പുനഃസ്ഥാപിക്കുക, മുൻഗണനാ പട്ടികയിൽ പെടുന്നവരുടെ എണ്ണം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റെയിൽവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാകും പ്രധാനമന്ത്രിയുടെ മുന്നിൽ ഉന്നയിക്കുക. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനവും നൽകും. കൂടാതെ കേന്ദ്ര ഭക്ഷ്യ മന്ത്രി, വ്യോമയാന മന്ത്രി, റെയിൽവേ മന്ത്രി എന്നിവരേയും കാണാൻ ശ്രമിക്കും. ആന്ധ്ര ട്രെയിൻ ദുരന്തമുണ്ടായ സാഹചര്യത്തിൽ റെയിൽവേ മന്ത്രി ഡൽഹിയിൽ ഉണ്ടാകുമോ എന്ന സംശയം ഉയർത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന് 16.1 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണു ലഭിച്ചിരുന്നത്. ഇപ്പോഴത് 14.25 ലക്ഷം ടണ്ണായി വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച രണ്ടു ലക്ഷം വിഹിതം പുനഃസ്ഥാപിക്കണമെന്നാണു പ്രധാന ആവശ്യം.

മുൻഗണനാ പട്ടിക രൂപീകരിക്കുമ്പോൾകേരളത്തിന് 1.54 കോടി ജനങ്ങളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രം അനുവദിക്കുന്നുള്ളു. പഴയ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവരെയെല്ലാം മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.