ജയിൽ ഡിജിപിക്കു മുഖ്യമന്ത്രിയുടെ വിമർശനം
ജയിൽ ഡിജിപിക്കു മുഖ്യമന്ത്രിയുടെ വിമർശനം
Monday, March 20, 2017 2:32 PM IST
തിരുവനന്തപുരം: തടവുശിക്ഷ കഴിഞ്ഞവർ തുടർന്നും ജയിൽ ജോലി ചെയ്യാൻ കാണിക്കുന്ന സന്നദ്ധതയെ പ്രകീർത്തിച്ച ജയിൽ ഡിജിപി ആർ. ശ്രീലേഖയെ വേദിയിൽ വച്ച് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സമ്മേളനത്തിനു സ്വാഗതം ആശംസിക്കാനെത്തിയ ജയിൽ ഡിജിപി, ജയിൽ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചു വാചാലയായി. അക്കൂട്ടത്തിൽ ഇവിടെ നിന്നു ശിക്ഷകഴിഞ്ഞു പുറത്തിറങ്ങുന്നവർ പോലും ഇവിടെ നിന്ന് പോകാനിഷ്ടപ്പെടുന്നില്ലെന്നു ഡിജിപി പറഞ്ഞു. ഇതിനെ സാധൂകരിക്കാൻ അവർ കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവവും വിവരിച്ചു. കഴിഞ്ഞ ദിവസം ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ഒരു തടവുകാരൻ തുടർന്നും ജയിലിൽ തന്നെ ജോലി ചെയ്യാൻ താത്പര്യം അറിയിച്ചു.

ഇയാളുടെ അഭ്യർഥന കണക്കിലെടുത്ത് ജയിൽവകുപ്പ് അധികൃതർ ഇയാൾക്ക് അവിടെ തുന്നൽ ജോലി നൽകി. തടവുകാരനായിരിക്കുമ്പോൾ കിട്ടിയിരുന്ന 130 രൂപയിൽ നിന്നു 700 രൂപയായി ശമ്പളവും ഉയർന്നു. തടവുകാരുടെ ഇത്തരം സമീപനം കേരളത്തിലെ ജയിലുകളിൽ വന്ന മാറ്റത്തിന്‍റെ ഉദാഹരണമായി ചിത്രീകരിക്കുന്നതായിരുന്നു ആർ. ശ്രീലേഖയുടെ പ്രസംഗം. 


എന്നാൽ, ഉദ്ഘാടനപ്രസംഗത്തിനായി എഴുന്നേറ്റ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയെ വേദിയിലിരുത്തിക്കൊണ്ടു തന്നെ വിമർശിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. അത്തരത്തിൽ ജോലി ചെയ്യുന്നവർ ഒരു കാരണവശാലും ജയിലിൽ താമസിക്കാൻ പാടില്ല. ആയുഷ്കാലം മുഴുവൻ ജയിലിൽ താമസിക്കാമെന്ന ആശയത്തെ അധികൃതർ പിന്തുണയ്ക്കുന്നത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.