മലപ്പുറം മണ്ഡലം: വരണാധികാരിയെ നീക്കണമെന്ന് കൃഷ്ണദാസ്
മലപ്പുറം മണ്ഡലം: വരണാധികാരിയെ  നീക്കണമെന്ന്  കൃഷ്ണദാസ്
Saturday, March 25, 2017 1:06 PM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് വരണാധികാരി കളക്ടർ അമിത് മീണയെ ഉടൻ നീക്കം ചെയ്യണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. അപൂർണമായ പത്രികകൾ അയോഗ്യമാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. വരണാധികാരി അപൂർണ പത്രിക സ്വീകരിച്ച സാഹചര്യത്തിലാണ് കൃഷ്ണദാസിന്‍റെ ആവശ്യം.

വരണാധികാരിയുടെ നടപടിയിൽ ഗൂഢാലോചനയുണ്ടെന്നും നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വരണാധികാരിയെ മാറ്റേണ്ടത് അനിവാര്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കോടതിയിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ മുസ്‌ലീം ലീഗ് മൊഴി ചൊല്ലാൻ പോവുകയാണ്. ഇതിന്‍റെ ഭാഗമായാണ് സിപിഎമ്മിന്‍റെ അനുകൂല നിലപാട്. ഇക്കാര്യത്തിൽ നയം വ്യക്തമാക്കാൻ സിപിഎം തയാറാവണം. എൽഡിഎഫെന്ന് പറയുകയും യുഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയാണിതെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.


മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ച ജില്ലാ കളക്ടറുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു. ക്രമക്കേടിനു കൂട്ടുനിന്ന കളക്ടറെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.