ഒടുവിൽ എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കും നേട്ടം
ഒടുവിൽ എ ഗ്രൂപ്പിനും  ഉമ്മൻ ചാണ്ടിക്കും നേട്ടം
Saturday, March 25, 2017 1:06 PM IST
തിരുവനന്തപുരം: കെപിസിസിയുടെ താത്കാലിക പ്രസിഡന്‍റായി എം.എം. ഹസനെ നിയമിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന് ആശ്വാസവും ആഹ്ലാദവും പകരുന്നു. ഏറെക്കാലമായി ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ തഴയുന്നു എന്ന പരാതി നിലനിൽക്കെയാണ് കെപിസിസി അധ്യക്ഷപദത്തിനുമേലുള്ള ഉമ്മൻ ചാണ്ടിയുടെ അവകാശവാദം ഹൈക്കമാൻഡ് അംഗീകരിച്ചത്.
എ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടിമധുരമാണ്. എ- ഐ ഗ്രൂപ്പുകളുടെ ശക്തിപരീക്ഷണമായി വിലയിരുത്തപ്പെട്ട കെഎസ്‌യു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് തകർപ്പൻ വിജയം നേടിയ അതേ ദിവസമാണ് എ ഗ്രൂപ്പ് നോമിനിയെ കെപിസിസി അധ്യക്ഷപദവിയിലേക്കു താത് കാലികമായി നിയമിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നതിനെത്തുടർന്നു പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിച്ചപ്പോൾ എ -ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ജി. കാർത്തികേയന്‍റെ പേരു നിർദേശിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് ഏകപക്ഷീയമായി വി.എം. സുധീരനെ നിർദേശിക്കുകയായിരുന്നു. ഇതു ഹൈക്കമാൻഡും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും തമ്മിൽ മാനസികമായി അകലുന്നതിന് ഇടയാക്കിയിരുന്നു. പിന്നീട് ഡിസിസി പ്രസിഡന്‍റുമാരെ നിയമിച്ചപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചുകൊണ്ട് എ ഗ്രൂപ്പിനെ ഒതുക്കിയെന്ന ആക്ഷേപം ഉയർന്നു. എ ഗ്രൂപ്പിനു പകുതിയിൽ താഴെ ഡിസിസി പ്രസിഡന്‍റ് സ്ഥാനങ്ങൾ മാത്രമാണു ലഭിച്ചത്. ഇതേത്തുടർന്ന് ഉമ്മൻ ചാണ്ടി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നതു കോണ്‍ഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഹൈക്കമാൻഡ് ഇടപെട്ടാണ് ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ചത്.

കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യമാണ് ഉമ്മൻ ചാണ്ടി നിരന്തരമായി മുന്നോട്ടു വച്ചുകൊണ്ടിരുന്നത്. ഇതിലൂടെ പാർട്ടിയിൽ കരുത്തു തെളിയിക്കാനാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പിന്‍റെയും കണക്കുകൂട്ടൽ.

ഏതായാലും താത്കാലിക പ്രസിഡന്‍റിനെ നിയമിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കമാൻഡ് തയാറായി. വൈസ് പ്രസിഡന്‍റുമാരിൽ എം.എം. ഹസൻ, വി.ഡി. സതീശൻ എന്നിവരിലൊരാൾക്കു താത്കാലിക ചുമതല കൊടുക്കാം എന്ന നിലയിലേക്കു ചർച്ചകൾ എത്തിയിരുന്നു. ഗ്രൂപ്പ് പരിഗണനയിലാണു ഹസനു നറുക്കു വീണത്. പ്രതിപക്ഷനേതാവ് സ്ഥാനം രമേശ് ചെന്നിത്തല വഹിക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിനു ലഭിക്കണം എന്നായിരുന്നു അവരുടെ വാദം. പാർട്ടി പദവികൾ നിശ്ചയിക്കുന്പോൾ ഗ്രൂപ്പ് പരിഗണന പാടില്ലെന്ന ഹൈക്കമാൻഡിന്‍റെ പ്രഖ്യാപിത നിലപാടിൽനിന്നുള്ള വ്യതിയാനം കൂടിയാണിത്.


സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യമാണ് ഇനി ഹൈക്കമാൻഡിനു മുന്നിലുള്ളത്. ഉടനടി തെരഞ്ഞെടുപ്പിലേക്കു നീങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ അതോ താത്കാലിക പ്രസിഡന്‍റ് സ്ഥിരമായി മാറുമോ എന്നതും കാത്തിരുന്നു കാണണം. തെരഞ്ഞെടുപ്പ് ഉടനടി നടക്കുന്നില്ലെങ്കിൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം സ്ഥിരം പ്രസിഡന്‍റിനെ നിയമിക്കുമോ എന്നും അറിയേണ്ടതുണ്ട്.

ഏതായാലും കെഎസ്‌യു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിൽ എ- ഐ ഗ്രൂപ്പ്പോര് മുറുകാൻ വഴി തെളിക്കുമെന്നാണു ഗ്രൂപ്പു നേതാക്കൾതന്നെ നൽകുന്ന സൂചന. ഇരുഗ്രൂപ്പുകളും ധാരണയിൽ ജില്ലകൾ വീതം വയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം ധാരണ അട്ടിമറിക്കപ്പെടുകയായിരുന്നു. എ ഗ്രൂപ്പ് എട്ടും ഐ ഗ്രൂപ്പ് ആറും ജില്ലകൾ വീതം വച്ചെടുക്കാനായിരുന്നു ധാരണ. അത് എ ഗ്രൂപ്പ് അവസാന നിമിഷം അട്ടിമറിക്കുകയായിരുന്നു എന്ന ഐ ഗ്രൂപ്പ് ആരോപിക്കുന്നു. സ്വന്തം ശക്തി തെളിയിക്കാനായിരുന്നത്രെ എ ഗ്രൂപ്പ് മത്സരിക്കാൻ തീരുമാനിച്ചത്. പതിനൊന്നു ജില്ലകൾ അവർ സ്വന്തമായി പിടിച്ചെടുത്തു. കൊല്ലത്തു കെ. മുരളീധരന്‍റെ നോമിനിയാണു ജയിച്ചത്. കണ്ണൂരിലാകട്ടെ കെ. സുധാകരന്‍റെ നോമിനിയും. ഈ രണ്ടു ജില്ലകളിലും ഗ്രൂപ്പുകൾ വ്യത്യസ്തമായി വോട്ട് ചെയ്തു. ഫലത്തിൽ ഐ ഗ്രൂപ്പ് സ്വന്തം നിലയിൽ ജയിച്ചതു തിരുവനന്തപുരത്തു മാത്രമാണെന്നും അത് തങ്ങളുടെ കരുത്താണു തെളിയിക്കുന്നതെന്നും എ ഗ്രൂപ്പ് അവകാശപ്പെടുന്നു.

നിലവിൽ കെപിസിസി വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുന്ന എം.എം. ഹസൻ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്. രണ്ടു തവണ വീതം കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ് മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ച ഹസൻ, 2001 ൽ കായംകുളത്തുനിന്ന് നിയമസഭയിലെത്തി. 2001 മുതൽ 2004 വരെ എ.കെ. ആന്‍റണി മന്ത്രിസഭയിൽ പാർലമെന്‍ററികാര്യ, ഇൻഫർമേഷൻ മന്ത്രിയായും പ്രവർത്തിച്ചു.

സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.