വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാർഥി സംഘടനകൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്നു കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാർഥി സംഘടനകൾ  ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്നു കോടതി
Friday, October 20, 2017 1:25 PM IST
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാർഥി സംഘടനകൾ ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള വേദിയല്ല കലാലയങ്ങൾ. പഠിക്കാനും പഠിപ്പിക്കാനുമായി വരുന്നവരായിരിക്കണം കലാലയങ്ങളിൽ എത്തേണ്ടതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

മാന്നാനം കെ.ഇ. കോളജിൽ സമരത്തെത്തുടർന്ന് ഓഫീസ് മുറിയിൽ തന്നെ തടഞ്ഞുവച്ചു വിദ്യാർഥികൾ ധർണ നടത്തിയെന്നും പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നുമാരോപിച്ച് കോളജ് പ്രിൻസിപ്പൽ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണു ഹൈക്കോടതിയുടെ നിരീക്ഷണം.

കോളജിൽ അക്രമം നടത്തിയ വിദ്യാർഥികൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തതിൽ ഉത്കണ്ഠയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കവെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തോയെന്നു ചോദിച്ചപ്പോൾ സർക്കാർ നൽകിയത് പരീക്ഷാക്കാലമായതിനാൽ കുട്ടികൾ സ്റ്റഡി ലീവിലാണെന്ന മറുപടിയാണ്. ഇതു തൃപ്തികരമല്ല.

എന്തുകൊണ്ടു പോലീസിനെ വിദ്യാർഥികളുടെ വീട്ടിലേക്ക് അയച്ച് അറസ്റ്റുചെയ്ത് ഉചിതമായ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടില്ല. കോളജിലെത്തുന്ന കുട്ടികൾ എന്താണു ചെയ്യുന്നതെന്ന് അവരുടെ മാതാപിതാക്കൾ അറിയണം. കോളജിനു സംരക്ഷണം നൽകുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഫലപ്രദമായ പോലീസ് സംരക്ഷണം കോളജിനു നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ പോലീസിനാണ് ഉത്തരവാദിത്വമെന്നും ഉത്തരവിൽ പറയുന്നു.

സാക്ഷരതയിൽ ഒന്നാംസ്ഥാനത്തുള്ള കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് അതേ സ്ഥാനത്ത് എത്തേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ആരാണ് ഉത്തരവാദിയെന്നു പരിശോധിക്കേണ്ട സമയമായി. ബീഹാറിലെ രാഷ്‌ട്രീയ നേതാക്കൾ മക്കളെ റാഞ്ചിയിൽ ഉന്നതസൗകര്യത്തിൽ പഠിക്കാൻ വിട്ട ശേഷമാണു രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. മറ്റുള്ള വിദ്യാർഥികൾ ചെഗുവേരയുടെ ചിത്രമുള്ള ടീ ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു നടക്കുന്നു. ഇതാണോ വിപ്ലവം.


ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മുന്നിൽ ആരും ധർണയോ സത്യഗ്രഹമോ നടത്താറില്ലല്ലോയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. പൊന്നാനി എംഇഎസ് കോളജിലെ സമരത്തിനെതിരേ കഴിഞ്ഞ ദിവസം നൽകിയ ഉത്തരവ് ഇവിടെയും ബാധകമാണ്.
കോളജുകളിൽ രാഷ്‌ട്രീയ പ്രവർത്തനം പാടില്ലെന്ന് 2002 മുതൽ പറയുന്നതാണ്. വിദ്യാർഥികൾക്കു കോളജിനു പുറത്തു രാഷ്‌ട്രീയമാകാം. ഹർജിക്കൊപ്പം ഹാജരാക്കിയ ഫോട്ടോയിൽ പോലീസിന്‍റെ സാന്നിധ്യത്തിലാണു വിദ്യാർഥികൾ ധർണ നടത്തിയതെന്നു വ്യക്തം. ഇക്കാരണത്താൽതന്നെ പോലീസ് സംരക്ഷണം നൽകിയെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം അംഗീകരിക്കുന്നില്ല.

നേരത്തെ നൽകിയ ഉത്തരവിൽ പറയുന്നതുപോലെ പോലീസ് സംരക്ഷണം നൽകിയെങ്കിൽ ധർണ നടക്കില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി 12 വിദ്യാർഥികൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒക്ടോബർ നാലിനു കേസെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ല. ഈ സാഹചര്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മാന്നാനം കെ.ഇ കോളജിലെ 24 വിദ്യാർഥികൾക്കു പരീക്ഷയെഴുതാനുള്ള ഹാജരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിൽ 17 പേർ എസ്എഫ്ഐ പ്രവർത്തകരാണ്. ഇവരുടെ ഹാജർ കുറവ് പരിഹരിക്കാൻ പ്രിൻസിപ്പൽ സർവകലാശാലയ്ക്കു ശിപാർശ നൽകണമെന്നാവശ്യപ്പെട്ടാണു സമരമെന്നു ഹർജിയിൽ പറയുന്നു. പോലീസ് കോളജിനു മതിയായ സംരക്ഷണം നൽകണമെന്നു 2014 ൽ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു.

ഇതു നിലനിൽക്കെ ഈ വർഷം നാലു തവണ വിദ്യാർഥി സമരത്തെത്തുടർന്നു പ്രിൻസിപ്പലിനെ തടഞ്ഞുവയ്ക്കുകയും ഓഫീസിനു മുന്നിൽ ധർണ നടത്തുകയും ചെയ്തു. ഗാന്ധിനഗർ എസ്ഐ, ഏറ്റുമാനൂർ സിഐ, കോട്ടയം എസ്പി എന്നിവരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കോളജിലെത്തിയ പോലീസ് ധർണ അവസാനിച്ചശേഷം സമരക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണു ചെയ്തതെന്നും പ്രിൻസിപ്പലിന്‍റെ ഹർജിയിൽ ആരോപിക്കുന്നു. ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.