ഗണേഷ് കുമാർ വിഷയം ഒത്തുതീര്‍ക്കാന്‍ എന്‍എസ്എസ് ഇടപെടുന്നു
ഗണേഷ് കുമാർ വിഷയം  ഒത്തുതീര്‍ക്കാന്‍  എന്‍എസ്എസ് ഇടപെടുന്നു
Sunday, June 24, 2018 1:20 AM IST
അഞ്ചൽ: കെ.ബി.ഗണേഷ് കുമാർ എംഎൽഎയും ജീവനക്കാരും യുവാവിനെയും അമ്മയെയും മർദിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്എസ് ഇടപെടുന്നു. ആര്‍. ബാലകൃഷ്ണപിള്ളയുടെ ഇടപെടലിലൂടെയാ ണ് സമുദായ നേതാക്കള്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നത്.

ബന്ധുക്കളുമായി എന്‍എസ്എസ് നേതൃത്വം ചര്‍ച്ചനടത്തിയതായി പരാതിക്കാരനായ അനന്തകൃഷ്ണന്‍റെ പിതാവ് ഗോപാലകൃഷ്ണൻ പറയുന്നു. അതേസമയം, ചര്‍ച്ച വിജയിച്ചാല്‍ പരാതി പിന്‍വലിക്കുമെന്നു പിതാവ് പറഞ്ഞു. ഗണേഷ്കുമാറിനെതിരേ അനന്തകൃഷ്ണന്‍റെ അമ്മ ഷീന മൊഴി നല്‍കിയ സാഹചര്യത്തില്‍ അറസ്റ്റുള്‍പ്പെടെ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബാലകൃഷ്ണ പിള്ളയും രംഗത്തു വന്നത് .


ഇതിന്‍റെ ഭാഗമായിചർച്ച നടക്കുന്നതുകൊണ്ടാണ് അനന്തകൃഷ്ണനും അമ്മ ഷീനയും പരസ്യപ്രസ്താവന നടത്താത്തതെന്നും അനന്തകൃഷ്ണന്‍റെ പിതാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.