ആർഎസ്എസ് കലാപമുണ്ടാക്കാൻ പരിശീലനമുള്ള സംഘടന: പിണറായി വിജയൻ
ആർഎസ്എസ് കലാപമുണ്ടാക്കാൻ  പരിശീലനമുള്ള സംഘടന: പിണറായി വിജയൻ
Saturday, February 25, 2017 2:47 PM IST
മംഗളൂരു: ആർഎസ്എസ് വർഗീയ സംഘർഷമുണ്ടാക്കി കലാപം സൃഷ്ടിക്കാൻ പരിശീലനം നേടിയ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി മംഗളൂരു നെഹ്റു മൈതാനിയിൽ സംഘടിപ്പിച്ച കരാവലി സൗഹൃദറാലി (തീരദേശ സൗഹൃദറാലി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് നയങ്ങളാണ് അവർ പിന്തുടരുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകളെയും ശത്രുക്കളായി കണ്ടു നേരിടുകയാണ് അവരുടെ ലക്ഷ്യം. നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആക്രമണങ്ങളിലേക്ക് നയിക്കാനും ആർഎസ്എസ് ശ്രമിക്കുന്നു. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സംഘടനയാണ് ആർഎസ്എസ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ തുടരണം എന്ന നിലപാടയായിരുന്നു അവരുടേത്. ഗാന്ധിജിയെ കൊലപ്പെടുത്താൻ സംഘപരിവാർ ഗൂഢാലോചന നടത്തി. ആർഎസ്എസിന്‍റെ കൈയിലെ ആയുധം മാത്രമായിരുന്നു ഗോഡ്സേ.

ഇന്ന് അസഹിഷ്ണുതയുടെ മൂർത്തീരൂപമാണവർ. ദൗർഭാഗ്യവശാൽ രാജ്യത്തിന്‍റെ ഭാഗധേയം നിർണയിക്കാനുള്ള അവകാശവും അവർക്കാണ്. രാജ്യത്തിന്‍റെ ഭരണാധികാരികളിലേക്കും ഈ അസഹിഷ്ണുത പടർന്നിരിക്കുന്നു. കലാകാരന്മാരും മറ്റും ആഎസ്എസിന് വിധേയമായി ജീവിക്കണമെന്നും സ്വതന്ത്രമായി ചിന്തിക്കാനോ അഭിപ്രായപ്രകടനം നടത്താനോ പാടില്ലെന്നുമാണ് അവരുടെ നിലപാട്. പ്രതിഭകൾ ആർഎസ്എസിന് കീഴ്പ്പെടണം. അഭിപ്രായം പറയാൻ പാടില്ല എന്നതാണ് അവരുടെ നിലപാട്. എതിർക്കുന്നവരെ പാക്കിസ്ഥാനിലേക്ക് അയക്കാനാണ് ആർഎസ്എസ് നീക്കം. രാജ്യം എല്ലാവരുടേതുമാണ്. സ്വതന്ത്രമായി ജീവിക്കാൻ ഇവിടെ എല്ലാവർക്കും അവകാശമുണ്ട്. ആർഎസ്എസിന്‍റെ മതവിദ്വേഷത്തിനെതിരേ മതനിരപേക്ഷ സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി അലങ്കോലമാക്കുമെന്ന സംഘപരിവാർ ഭീഷണിയുണ്ടായപ്പോൾ കർണാടക സർക്കാർ കാണിച്ച ജാഗ്രത അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും താൻ നന്ദി അറിയിക്കുന്നതായും പറഞ്ഞാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്.

ചടങ്ങിൽ സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീറാം റെഡ്ഡി, പി. കരുണാകരൻ എംപി, ജെ. ബാലകൃഷ്ണ ഷെട്ടി, വസന്ത ആചാരി, കെ.പി. സതീഷ് ചന്ദ്രൻ, എം. രാജഗോപാലൻ എംഎൽഎ, വി. കുക്കിയാന, വി.ജെ.കെ. നായർ, കെ. ശങ്കർ, ജി.യു.നാഗരാജ്, എസ്. വരലക്ഷ്മി, യു.ബസവരാജ്, മുനി വെങ്കടപ്പ, കെ.എൻ.ഉമേശ്, ബാലകൃഷ്ണ ഷെട്ടി ഉഡുപ്പി, യമുന ശങ്കർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.