സിബിഎസ് ഇ പരീക്ഷാ സംവിധാനത്തിൽ സമൂലമാറ്റം
സിബിഎസ് ഇ പരീക്ഷാ സംവിധാനത്തിൽ സമൂലമാറ്റം
Wednesday, March 22, 2017 1:09 PM IST
ന്യൂഡൽഹി: സിബിഎസ്ഇ ആറു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏകീകൃത മൂല്യനിർണയവും പരീക്ഷയും റിപ്പോർട്ട് കാർഡും നടപ്പാക്കും. നിരന്തര മൂല്യനിർണയ സംവിധാനം(സിസിഇ) ഇല്ലാതാ കും. 2017-18 വിദ്യാഭ്യാസവർഷത്തിൽ എല്ലാ അഫി ലി യേറ്റഡ് സ്കൂളുകളും ഈ രീതി പിൻതുടരണമെന്ന് സിബിഎസ്ഇ നിർദേശിച്ചു. വാർഷിക പരീക്ഷകൾക്കു പകരം രണ്ടു സെമസ്റ്ററുകളായാണ് അടുത്ത അധ്യയന വർഷം മുതൽ പരീക്ഷ നടത്തുക. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പ്രാഥമിക ഘട്ടം മുതൽ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ളതാണ് പുതിയ മാറ്റമെന്ന് സിബിഎസ്ഇ ചെയർമാൻ ആർ.കെ ചതുർവേദി വ്യക്തമാക്കി.

പരീക്ഷയെ രണ്ടായി തിരിച്ച് ആറാം ക്ലാസ് മുതൽ വിദ്യാർഥിയെ വിലയിരുത്തി ഓരോ വർഷത്തിന്‍റെയും തുടർച്ചയായാണ് ഇതു നടപ്പാക്കുകയെന്നും സിബിഎസ്ഇ ചെയർമാൻ പറഞ്ഞു. വിദ്യാർഥികൾ സ്കൂൾ മാറുന്പോള്‌ വിദ്യാർഥിയെ വിലയിരുത്തുന്നതിൽ നിലവിൽ നിരവധി പ്രയാസങ്ങൾ ഉള്ളതായി വ്യാപക പരാതി ഉയർന്നിരുന്നു. പുതിയ സംവിധാനം അധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രയാസങ്ങൾക്കു പരിഹാരമാവുമെന്നും പുതിയ പരീക്ഷാ വിലയിരുത്തൽ രീതി മാറ്റവുമായി ബന്ധപ്പെട്ട് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.

അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ വീണ്ടും നിർബന്ധമാക്കിയിരുന്നു. കൂടാതെ പ്രൈമറി ക്ലാസ് മുതലേ എൻസിഇആർടി സിലബസ് പഠിപ്പിക്കണം. 18,000 സ്ഥാപനങ്ങളാണ് സിബിഎസ്ഇക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.


നിലവിൽ സിബിഎസ്ഇ സ്കൂളുകളിൽ ആറു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിൽ വ്യത്യസ്തങ്ങളായ പരീക്ഷാ, മൂല്യനിർണയ രീതികളാണുണ്ടായിരുന്നത്. കുട്ടികൾക്കു നൽകുന്ന റിപ്പോർട്ട് കാർഡുകളും പല സ്കൂളുകളിലും വ്യത്യസ്തമായിരുന്നു. അതിനാലാണ് ഇപ്പോൾ ഇതിന് ഏകീകൃത രീതി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സർക്കുലറിൽ വിദ്യാർഥികളുടെ ഭാഷാ പഠനത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും നിർദേശിക്കുന്നു. വിദ്യാർഥികളുടെ അച്ചടക്കവും പെരുമാറ്റവും ഹാജർ നിലയും പ്രത്യേകം ശ്രദ്ധിക്കണം. നിയമങ്ങളോടുള്ള ബഹുമാനം, രാജ്യത്തോടും സമൂഹത്തോടുമുള്ള സമീപനം എന്നിവയിലും ശ്രദ്ധ പതിപ്പിക്കണം. ആറു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ റിപ്പോർട്ട് കാർഡിൽ സിബിഎസ്ഇയുടെയും സ്കൂളിന്‍റെയും ലോഗോ പതിപ്പിക്കണമെന്നും നിർദേശമുണ്ട്.

പുതിയ സ്കീമിൽ 90 ശതമാനം വെയിറ്റേജ് എഴുത്തുപരീക്ഷയ്ക്കാണ്. ഓരോ ടേമിലും 80 മാർക്ക് പരീക്ഷകളിൽ നിന്നാണ്. 10 മാർക്ക് നോട്ട് ബുക്ക് സമർപ്പണത്തിനും വിഷയ നൈപുണിക്കും നൽകും. 10 മാർക്ക് അനുകാലികമായി വിദ്യാർഥിയെ വിലയിരുത്തി നൽകും. വർഷത്തിൽ രണ്ടു ടേം ഉണ്ടാകും. രണ്ടു ടേമിലും മൊത്തം 100 മാർക്ക് വീതമാണ് ഉണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.