യുപിയിൽ അറവുശാലകൾ പൂട്ടിക്കുന്നതിന് എതിരേ നിയമ നടപടിക്കു നീക്കം
Thursday, March 23, 2017 1:01 PM IST
ലക്നോ: ഉത്തർപ്രദേശിൽ യന്ത്രവത്കൃത അറവുശാലകൾ അടച്ചുപൂട്ടിക്കുന്ന സംസ്ഥാന സർക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങി മാംസ വ്യാപാരികൾ. മാംസ വ്യവസായം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നയത്തിനെതിരാണു സംസ്ഥാന സർക്കാരിന്‍റെ നീക്കമെന്ന് ഓൾ ഇന്ത്യ മീറ്റ് ആൻഡ് ലൈവ്സ്റ്റോക്ക് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

രാജ്യത്തെ മാംസ കയറ്റുമതിയിൽ 50 ശതമാനവും ഉത്തർപ്രദേശിന്‍റെ വിഹിതമാണ്. 26,685 കോടി രൂപയാണ് മാംസ കയറ്റുമതിയിൽനിന്നു ഒരു വർഷം രാജ്യത്തിനു ലഭിക്കുന്നത്. യുപിയിലെ അറവുശാലകൾ പൂട്ടിച്ചാൽ ഇതു പകുതിയാകും. സംസ്ഥാന സർക്കാരിന്‍റെ നയം 25 ലക്ഷം പേരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. അനധികൃത അറവുശാലകൾ നിർത്തലാക്കുന്നതിന് എതിരല്ല. യന്ത്രവത്കൃത അറവുശാലകൾക്കെതിരേ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ മാംസ വ്യാപാരികളുടെ സംഘടന നി‍യമനടപടി സ്വീകരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.