സിക്കിമിലെ റോഡ് നിർമാണം: ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന
Wednesday, June 28, 2017 11:30 AM IST
ബെയ്ജിംഗ്: സിക്കിമിലെ റോഡ് നിർമാണത്തെ വിമർശിച്ച ഇന്ത്യയ്ക്കു ചൈനയുടെ മറുപടി. റോഡ് നിർമിക്കുന്നത് ഇന്ത്യയുടെയോ ഭൂട്ടാന്‍റെയോ ഭാഗമായ പ്രദേശത്തല്ലെന്നും പൂർണമായും തങ്ങളുടെ അധീനതയിലുള്ള ഭാഗത്തായതിനാൽ നിയമാനുസൃതമാണെന്നുമാണു ചൈനയുടെ വാദം. മറ്റൊരു രാജ്യത്തിനും ഇതിൽ ഇടപെടാൻ അധികാരമില്ല. ഭൂട്ടാന്‍റെ കൈവശമുള്ള സിക്കിം മേഖലയിലെ ഡോംഗ്‌ലാംഗിലാണ് ഇന്ത്യ റോഡ് നിർമിക്കുന്നതെന്നു ചൈന ആരോപിച്ചിരുന്നു.

ഡോംലാംഗ് ചൈനീസ് പ്രവിശ്യയുടെ ഭാഗമാണെന്നതു തർക്കരഹിതമായ വസ്തുതയാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് മാധ്യമങ്ങളോടു പറഞ്ഞു. ഈ മേഖലയിലെ പ്രശ്നം ഉയർത്തിക്കാട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെയോ ഭൂട്ടാന്‍റെയോ അധീനതയിലുള്ള പ്രദേശമല്ലിത്. അതിനാൽ റോഡ് നിർമാണത്തിനുള്ള നിയമപരമായ എല്ലാ അവകാശവും ചൈനയ്ക്കുണ്ട്. മറ്റൊരു രാജ്യത്തിനും ഇതിൽ ഇടപെടാൻ അധികാരമില്ല.

പുരാതന കാലം മുതലേ ചൈനയുടെ ഭാഗമായ ഡോംലാഗിൽ ഭൂട്ടാന് അവകാശമൊന്നുമില്ല. ഭൂട്ടാൻ ഒരു സ്വതന്ത്രരാജ്യമാണെന്നു ലോകം അംഗീകരിച്ചതാണ്. മറ്റു രാജ്യങ്ങളുടെ സ്വയംഭരണാവകാശത്തെ മാനിച്ചേ പറ്റൂ.

മൂന്നാംരാജ്യം ഇതിൽ ഇടപെടേണ്ടതില്ലെന്നും ഇന്ത്യയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിർത്തി ഇതുവരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. പ്രശ്നത്തിൽ ഇടപെടാൻ മൂന്നാംകക്ഷിക്ക് അധികാരമില്ലെന്നുമാത്രമല്ല ഉത്തരവാദിത്വരഹിതമായ പരാമർശങ്ങൾ നടത്തേണ്ടതുമില്ല- ലു കാംഗ് പറഞ്ഞു.

ഇന്ത്യാ-ചൈന അതിർത്തിയിൽ സിക്കിമിലെ ഭാഗത്തെ തർക്കങ്ങൾ പരിഹരിച്ചിട്ടുള്ളതിനാൽ റോഡ് നിർമാണത്തെ ഇന്ത്യ എതിർക്കേണ്ടതില്ല. കൈലാസ് മാനസസരോവർ യാത്രയ്ക്കെത്തുന്ന ഇന്ത്യൻ തീർഥാടകർക്കായി സിക്കിമിലെ നാഥു ലാ ചുരം തുറന്നുകൊടുത്തത് ഈ സാഹചര്യത്തിലാണ്. ഇന്ത്യൻ തീർഥാടകർ തിബറ്റിൽ പ്രവേശിക്കുന്നത് തടയാൻ നാഥുല ചുരം അടച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. ചൈനയും സിക്കിമും ഉഭയസമ്മതപ്രകാരം ഇത് അതിർത്തിയായി അംഗീകരിച്ചതാണ്.


ഇന്ത്യ-ചൈന ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ കൈലാസ്-മാനസസരോവർ തീർഥാടനത്തിനു പോകുന്ന ഇന്ത്യക്കാർക്ക് ചൈന വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്‍റെ അടിസ്ഥാനത്തിലും അതിർത്തിസംബന്ധിച്ച തീരുമാനം ചൈനയും സിക്കിമും അംഗീകരിച്ചതിനാലുമാണ് 2015 ൽ ഇന്ത്യൻ തീർഥാടകർക്കായി നാഥുല ചുരം തുറന്നകൊടുത്തത്.

രണ്ടുവർഷം ഇതിലൂടെ തീർഥാടകർ പ്രശ്നങ്ങളില്ലാതെ യാത്രചെയ്തു. ഈ വർഷം ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാൻ ചൈനീസ് അധികൃതർ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയും ചെയ്തു. എന്നാൽ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് ചുരം അടയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ റോഡ് നിർമാണം നടക്കുന്നുവെന്ന ഇന്ത്യൻ നിലപാട് ശുദ്ധനുണയാണെന്നു ലു കാംഗ് പറഞ്ഞു.

പ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഏതെങ്കിലും തരത്തിലുള്ള പുരോഗതിയുണ്ടോയെന്ന ചോദ്യത്തിന് സിക്കിമിലെ ചൈനീസ് പ്രവിശ്യയിൽ ഇന്ത്യൻ സൈന്യം കടന്നുകയറിയെന്നായിരുന്നു ലുവിന്‍റെ മറുപടി. മുൻകാലങ്ങളിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നട‌ന്നതിനെക്കാൾ വ്യത്യസ്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സിക്കിമിലെ ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തിയിലെ ഇന്ത്യയുടെ പഴയ ബങ്കർ ചൈന പൊളിച്ചുനീക്കിയതായി റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.