എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
എച്ച്-1 ബി വീസ നല്കാനുള്ള  നടപടികൾ അമേരിക്ക പുനരാരംഭിച്ചു
Tuesday, September 19, 2017 1:31 PM IST
വാഷിംഗ്ടൺ ഡിസി: അപേക്ഷകരുടെ തിരക്കുമൂലം അഞ്ചുമാസങ്ങൾക്കുമുന്പ് അമേരിക്ക നിയന്ത്രണമേർപ്പെടുത്തിയ എച്ച്-1ബി വീസ ഉടൻ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു.

ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷണലുകൾ ഉൾപ്പെടെ നിരവധിപേർ എച്ച്-1 ബി വീസ ഉപയോഗിച്ചാണ് അമേരിക്കയിലെ വിവിധ കന്പനികളിൽ ജോലി ചെയ്യുന്നത്. കുടിയേറ്റക്കാരനല്ലെന്ന മുദ്രയോടെയാണ് അമേരിക്കൻ കന്പനികൾ ഈ വീസ അനുവദിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് വീസ നല്കുന്നതു താത്കാലികമായി റദ്ദാക്കിയത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനാണ്(യുഎസ്‌സിഐഎസ്)ആണ് വീസ നല്കാനുള്ള അനുവാദമുള്ളത്.


2018ൽ 20,000 അപേക്ഷർക്ക് എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതുതായി എച്ച്-1 ബി വീസയ്ക്ക് അപേക്ഷിച്ചവർക്കു 15 ദിവസത്തിനുള്ളിൽ വീസ ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത തീയതിക്കുള്ളിൽ വീസ നല്കാനായില്ലെങ്കിൽ സർവീസ് ഫീസ് തിരിച്ചു നല്കുമെന്നും യുഎസ്‌സിഐഎസ് പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.