സ്വാർഥത ദൈവവചനത്തോടുള്ള തുറവിക്കു തടസം: മാർ ജോസഫ് സ്രാന്പിക്കൽ
സ്വാർഥത ദൈവവചനത്തോടുള്ള തുറവിക്കു തടസം: മാർ ജോസഫ് സ്രാന്പിക്കൽ
Sunday, October 22, 2017 10:54 AM IST
ഗ്ലാസ്ഗോ: സ്വാർഥ താത്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്കു തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ ’അഭിഷേകാഗ്നി 2017’ ഗ്ലാസ്ഗോ റീജണിലെ മദർ വെൽ സിവിക്ക് സെന്‍ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനത്തോടു തുറവിയില്ലാത്ത മനസുകളിൽ സഹോദരങ്ങൾക്കു സ്ഥാനമില്ല. ദരിദ്രർക്കു പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയിൽ ദൈവസ്വരം കേൾക്കപ്പെടുന്നില്ല; അവിടത്തെ സ്നേഹത്തിന്‍റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യാനുള്ള ആഗ്രഹങ്ങൾ ഇല്ലാതായിപ്പോകുന്നു. എന്നാൽ, പ്രഥമ എപ്പാർക്കിയൽ ബൈബിൾ കണ്‍വെൻഷൻ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. സാംസണ്‍ മണ്ണൂർ, ഫാ. ജോസഫ് വെന്പാടംതറ വി.സി., ഫാ. സെബാസ്റ്റ്യൻ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി.എം.എഫ്, ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദന്പതികൾ തമ്മിലുള്ള പരസ്പരവിശ്വസ്തയും ദൈവാനുഗ്രഹത്തിന്‍റെ സ്രോതസുകളാണെന്ന് വചനശ്രൂഷ നടത്തവേ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു.

ഗ്ലാസ്ഗോ റീജണിലെ മദർ വെൽ സിവിക്ക് സെന്‍റർ ഇന്നലെ വിശ്വാസികളെകൊണ്ടു നിറഞ്ഞുകവിഞ്ഞു. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിരുന്നു.

ഇന്നു പ്രസ്റ്റണിലെ സെന്‍റ് അൽഫോൻസാ കത്തീഡ്രൽ, 24 നു മാഞ്ചസ്റ്റർ ഷെറീഡാൻ സ്യൂട്ട്, 25നു നോറിച്ച് സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രൽ, 26നു ബർമിംഹാം ന്യു ബിൻഗ്ലി ഹോൾ, 27നു ബോണ്‍മൗത്ത് ലൈഫ് സെന്‍റർ, 28നു കാർഡിഫ് കോർപസ് ക്രിസ്റ്റി ആർ.സി. ഹൈസ്കൂൾ, 29നു ലണ്ടണിലെ ഹെൻഡൻ അലൈൻസ് പാർക്ക് എന്നിവടങ്ങളിൽ കണ്‍വൻഷൻ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.