റിലയൻസ് ഓഹരിക്കു റിക്കാർഡ് കുതിപ്പ്
റിലയൻസ് ഓഹരിക്കു റിക്കാർഡ് കുതിപ്പ്
Wednesday, February 22, 2017 1:35 PM IST
മുംബൈ: റിലയൻസ് ജിയോ ഏപ്രിൽ മുതൽ പെയ്ഡ് സർവീസ് ആകുമെന്ന വാർത്ത റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരിവില കുതിക്കാനിടയാക്കി. വില 10.96 ശതമാനം കയറി 1207.65 രൂപയിൽ എത്തി. എട്ടു വർഷക്കാലത്തെ ഏറ്റവും ഉ‍യർന്ന നിലയാണിത്.

ഇതോടെ കന്പനിയുടെ വിപണിമൂല്യത്തിൽ 37,000 കോടി രൂപയുടെ വർധന ഉണ്ടായി. 2009 മേയ് 18നുശേഷം റിലയൻസ് ഓഹരിവിലയിലുണ്ടായ ഏറ്റവും ഉയർന്ന ഏകദിന വർധനയാണിത്.

ഇപ്പോൾ സൗജന്യമായി നല്കുന്ന സേവനം മാസം 303 രൂപ ഫീസിൽ നല്കുന്നതു കന്പനിക്ക് ഗണ്യമായ വരുമാനം ഉണ്ടാക്കും. അതാണ് ഓഹരിവില കൂടാൻ കാരണം. റിലയൻസ് ജിയോ പത്തുകോടി വരിക്കാരെ നേടിയിട്ടുണ്ട്.

303 രൂപയ്ക്കു പരിധിയില്ലാതെ സംസാരവും ഡാറ്റയും നല്കുന്നതു മറ്റു കന്പനികളുടേതിലും ആദായകരമായ ഓഫറാണ്. എങ്കിലും മറ്റു കന്പനികളുടെ വരിക്കാർ കൂട്ടമായി ജിയോയിലേക്കു വരാൻ മാത്രം മെച്ചമല്ല ഓഫർ എന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു.

റിലയൻസിന്‍റെ ഉയർച്ചയുടെ ബലത്തിലാണ് ഇന്നലെ കന്പോള സൂചികകൾ ഉയർന്നു ക്ലോസ് ചെയ്തത്. ഐടി ഓഹരികൾക്ക് ഇന്നലെ ക്ഷീണമായിരുന്നു.

റിലയൻസ് ജിയോയുടെ അടുത്ത ഒരു മാസത്തെ പ്രകടനം സൂക്ഷ്മ വിശകലനത്തിനു വിധേയമാകും. പുതിയ താരിഫ് സ്വീകരിക്കാൻ എത്രപേർ തയാറാകും എന്നാണ് വിപണി നോക്കുന്നത്. വരിക്കാരുടെ സംഖ്യ ഇരട്ടിയിലേറെ എത്തിയില്ലെങ്കിൽ മത്സരത്തിൽ ജിയോ ഏറെ പിന്നിലാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.