മഹാരാഷ്‌ട്രയ്ക്കു പ്രിയം വില കുറഞ്ഞ ബിസ്കറ്റുകൾ
മഹാരാഷ്‌ട്രയ്ക്കു പ്രിയം വില കുറഞ്ഞ ബിസ്കറ്റുകൾ
Sunday, February 26, 2017 10:14 AM IST
ജയ്പുർ: രാജ്യത്ത് വില കുറഞ്ഞ ബിസ്കറ്റുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് മഹാരാഷ്‌ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ. ബിസ്കറ്റ് നിർമാതാക്കളുടെ സംഘടനയായ ബിസ്കറ്റ് മാനുഫാക്ചറേഴ്സ് വെൽഫെയർ അസോസിയേഷൻ പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിവർഷം ശരാശരി 36 ലക്ഷം ടൺ ബിസ്കറ്റ് രാജ്യം ഉപയോഗിക്കുന്നുണ്ട്. വിലകുറഞ്ഞ ബിസ്കറ്റുകൾ ഏറ്റവുമധികം വാങ്ങുന്നത് മഹാരാഷ്‌ട്രയാണ്. 1.90 ലക്ഷം ടൺ ബിസ്കറ്റാണ് കർണാടകയുടെ ഉപഭോഗം. പിന്നാലെ ഉത്തർപ്രദേ‍ശും ഉത്തരാഖണ്ടും (1.75 ലക്ഷം ടൺ) കൂടാതെ തമിഴ്നാട് 1.11 ലക്ഷം ടണ്ണും പശ്ചിമ ബംഗാൾ 1.02 ലക്ഷം ടണ്ണും ഉപയോഗിച്ചു.


രാജ്യത്താകെ വിറ്റ വില കുറഞ്ഞ ബിസ്കറ്റുകളിൽ ആറിൽ ഒന്നു മാത്രമാണിത്. വിലകുറഞ്ഞ ഗ്ലൂക്കോസ്, മിൽക്ക്, മാരി ബിസ്കറ്റുകൾ സാധാരണക്കാർക്ക് അനായാസം വാങ്ങാവുന്ന തരത്തിൽ രണ്ടു മുതൽ അഞ്ചു രൂപ വരെയുള്ള പായ്ക്കറ്റുകളിൽ വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാണ്. കണക്കുകളനുസരിച്ച് ആറു കോടി പായ്ക്കറ്റ് ബിസ്കറ്റ് പ്രതിദിനം ബിപിഎൽ കുടുംബങ്ങൾ വാങ്ങുന്നുണ്ട്.

ഇന്ത്യയുടെ പ്രാദേശിക ബിസിനസ് മാർക്കറ്റ് 37,500 കോടി രൂപയുടേതാണ്. മാത്രമല്ല 72 ലക്ഷം പേർ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയിൽ തൊഴിലെടുക്കുന്നു. വില കുറഞ്ഞ ബിസ്കറ്റുകൾ അതിവേഗം വളരുന്പോൾ പ്രീമിയം വിഭാഗവും അതിവേഗം വളരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.