വീരോചിതം പോൾഡി
വീരോചിതം പോൾഡി
Thursday, March 23, 2017 11:43 AM IST
ഡോര്‍ട്ട്മുണ്ട്: അവസാന അന്താരാഷ്ട്ര മത്സരം വിജയ ഗോളോടെ ആഘോഷമാക്കി ജര്‍മന്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് പൊഡോള്‍സ്‌കി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജർമനി വിജയിച്ചപ്പോൾ ഏക ഗോളിനുടമയായത് ഈ മുപ്പത്തൊന്നുകാരന്‍. ജര്‍മനിക്കായി 130ാം അന്താരാഷ്ട്ര മത്സരമാണ് പോളിഷ് വംശജന്‍ പൂര്‍ത്തിയാക്കിയത്. മികച്ച പ്രകടനം നടത്തിയിട്ടും കളി ജയിക്കാനാവാത്തത് ഇംഗ്ലീഷ് ആരാധകര്‍ക്കു നിരാശയുമായി.

ജാമി വാര്‍ഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇംഗ്ലീഷ് ആക്രമണങ്ങള്‍ പലവട്ടം ജര്‍മന്‍ പെനല്‍റ്റി ബോക്‌സില്‍ അപായ സൂചന മുഴക്കിയിരുന്നു. ആഡം ലല്ലാനയുടെ സോളോ റണ്ണുകളും ഭീഷണിയായി. എറിക് ഡയര്‍ ഫോം തിരിച്ചുപിടിച്ചതും ഇംഗ്ലിഷ് നിരയ്ക്കു പ്രതീക്ഷ പകര്‍ന്നു. എന്നാല്‍, ഇതൊന്നും ഒരിക്കലും ഗോളായി മാറിയില്ല.

അറുപത്തൊമ്പതാം മിനിറ്റിലായിരുന്നു മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ച പൊഡോള്‍സ്‌കിയുടെ ഗോള്‍. ഇത് പോള്‍ഡിയുടെ നാല്‍പ്പത്തൊമ്പതാം അന്താരാഷ്ട്ര ഗോളുമായി.

25 മീറ്റര്‍ അകലെ ബോക്‌സിനു വെളിയില്‍ നിന്നും പൊഡോള്‍സ്‌കി പായിച്ച തകര്‍പ്പന്‍ ഷോട്ട് ഇംഗ്ലീഷ് വലയെ മാത്രമല്ല ഇംഗ്‌ളണ്ടിന്‍റെ നെഞ്ചിലാണ് തുളച്ചുകയറിയത്. ഗോളായ നിമിഷം ഡോര്‍ട്ട്മുണ്ട് സ്റ്റേഡിയം ഇരമ്പിയാര്‍ന്നു. ഏതാണ്ട് 60,000 ഓളം വരുന്ന കാണികളില്‍ ബഹുഭൂരിപക്ഷവും ആവേശത്തിന്‍റെ കൊടുമുടിയിലെത്തിയിരുന്നു. ഏകപക്ഷീയമായി നേടിയ വിജയഗോള്‍ പൊഡോള്‍സ്‌കിയുടെ വിടവാങ്ങല്‍ മത്സരത്തെ അവിസ്മരണീയമാക്കി. ജര്‍മനിയുടെ മണ്ണില്‍ ഒരിക്കല്‍ക്കൂടി വിജയക്കൊടി പാറിക്കാന്‍ കൊതിച്ച ഇംഗ്‌ളണ്ടുകാര്‍ക്ക് നിരാശയാണ് പോള്‍ഡിയുടെ ഗോളില്‍ നിന്നും ലഭിച്ചത്.ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാള്‍ എന്നാണ് മത്സര ശേഷം പോള്‍ഡിയെ കോച്ച് ജോവാഹിം ലോ വിശേഷിപ്പിച്ചത്.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.