ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വീണ്ടും വൻ തീപിടിത്തം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വീണ്ടും വൻ തീപിടിത്തം
Sunday, February 26, 2017 12:48 PM IST
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വീണ്ടും വൻ തീപിടിത്തം. ക്ഷേത്ര പരിസരത്തെ പോസ്റ്റ് ഓഫീസും ഗോഡൗണും കത്തിനശിച്ചു.

ഇന്നലെ പുലർച്ചെ നാലോടെ ക്ഷേത്രത്തിന്‍റെ വടക്കേനടയ്ക്കു സമീപം പോസ്റ്റ് ഓഫീസിനോടു ചേർന്ന ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. സമീപമുള്ള പുരാവസ്തുവകുപ്പിന്‍റെ മൂന്ന് ഓഫീസുകളിലേക്കും തീപടർന്നെങ്കിലും അപകടമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ചു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണു ഫയർഫോഴ്സിനു തീ അണയ്ക്കാനായത്. രക്ഷാപ്രവർത്തനത്തിനിടെ നാലു ഫയർഫോഴ്സ് ജീവനക്കാരുൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു. ക്ഷേത്രപരിസരത്ത് ഫയർ ഓഡിറ്റ് നടത്തുമെന്നും തീ പിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സ്ഥലം സന്ദർശിച്ച േദവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തീപിടിത്തമുണ്ടായ പോസ്റ്റ് ഓഫീസും ഗോഡൗണും മന്ത്രി സന്ദർശിച്ചു. റവന്യു വകുപ്പിനാണ് തീപിടിത്തത്തിന്‍റെ അന്വേഷണ ചുമതല. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്നു ജില്ലാ കളക്ടർക്കു കൈമാറും.

ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതല‍യുള്ള കമാൻഡോകളാണു സിസിടി വിയിൽ കെട്ടിടത്തിനു തീപിടിച്ചതായി കണ്ടെത്തിയത്. തുടർന്ന് അഗ്നിശമനസേനാ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ കമാൻഡോകൾ തുടങ്ങിയിരുന്നു. തീ അണയ്ക്കുന്നതിനായി പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കു പ്രവേശിക്കുന്നതിനിടെ കമാൻഡോ ആദർശിനു പരിക്കേറ്റു.


പോലീസ് കണ്‍ട്രോൾ റൂമിൽനിന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് ചെങ്കൽചൂളയിൽനിന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും ഇവരെക്കൊണ്ട് നിയന്ത്രിക്കാനാവാത്തവിധം തീപടർന്നു. ഇതിനിടെ പഴയ കെട്ടിടങ്ങളിലൊന്നു പൂർണമായും കത്തിയമർന്നു.
ഇതോടെ ചാക്ക, വിഴിഞ്ഞം, നെയ്യാറ്റിൻകര, കഴക്കൂട്ടം, വർക്കല എന്നിവിടങ്ങളിൽനിന്നായി പത്തു ഫയർഫോഴ്സ് യൂണിറ്റുകൾകൂടി എത്തിച്ചു. തപാൽവകുപ്പിന്‍റെ കാൻവാസുകൾ, ചാക്കുകവറുകൾ, പഴയ ഉരുപ്പടികൾ എന്നിവ കൂട്ടിയിട്ട ഗോഡൗണ്‍ പൂർണമായും കത്തിനശിച്ചു. ഗോഡൗണിൽ ഉണ്ടാകേണ്ടതിലുമധികം ഫയലുകളും പേപ്പറുകളുമെല്ലാം കുന്നൂകൂടി കിടക്കുകയായിരുന്നു. ഇതും തീ ആളിപ്പടരുന്നതിനിടയാക്കി. ഷീറ്റിട്ട ഒരു കെട്ടിടവും പഴകിപ്പൊളിഞ്ഞ മറ്റൊരുകെട്ടിടവുമാണ് പൂർണമായും കത്തിനശിച്ചത്.

തീപിടിത്തം ആറുമാസത്തിനിടെ രണ്ടാം തവണ

ആറുമാസത്തിനിടെ മൂന്നാംതവണയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന അതീവസുരക്ഷാമേഖലയിൽ തീപിടിത്തമുണ്ടാകുന്നത്. രാജധാനി ബിൽഡിംഗിനടുത്തു പ്രമുഖ വസ്ത്രാലയത്തിന്‍റെ ഗോഡൗണ്‍ കഴിഞ്ഞ ഓണക്കാലത്തു കത്തിനശിച്ചത് ക്ഷേത്രസുരക്ഷക്കു പോലും ഭീഷണിയായിരുന്നു. ഇതേ തുടർന്ന് സമീപത്തെ കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങൾക്ക് സുരക്ഷ ഒരുക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.