അപ്പോളോ പ്രതിരോധരംഗത്തേക്ക്
അപ്പോളോ പ്രതിരോധരംഗത്തേക്ക്
Wednesday, March 22, 2017 11:51 AM IST
ചെന്നൈ: അപ്പോളോ ടയേഴ്സ് മുന്തിയ തരം സൈനിക വാഹനങ്ങൾക്കുള്ള ടയറുകളുടെ നിർമാണം ആരംഭിക്കുന്നു. വിവിധ സൈനിക വാഹനങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ള ടയറുകൾ ചെന്നെയിലെ പ്ലാന്‍റിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു അപ്പോളോ ടയേഴ്സ് ഏഷ്യ പെസഫിക് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്‍റ് സതീഷ് ശർമ പറഞ്ഞു. ചെറു സൈനിക വാഹനങ്ങൾക്കുള്ള ടയറുകൾ നിർമിച്ചു നൽകിവരുന്നുണ്ടെങ്കിലും മുന്തിയ തരം സൈനിക വാഹനങ്ങൾക്കുള്ള ടയറുകൾ നിർമിക്കുന്നത് ഇതാദ്യമായാണെന്നും കൊച്ചിയിൽ നിന്നെത്തിയ മാധ്യമ സംഘവുമായി സംസാരിക്കവെ അപ്പോളോ അധികൃതർ ചൂണ്ടിക്കാട്ടി.

പ്രതിരോധ വകുപ്പും അപ്പോളോ ടയേഴ്സിലെ സാങ്കേതിക വിദഗ്ധരും ചേർന്നാണ് ടയറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. വിവിധ ഡിസൈനുകൾ തയാറാക്കി നൽകി അധികൃതരുടെ അനുമതി വാങ്ങി പരീക്ഷണാടിസ്ഥാനത്തിൽ ടയറുകൾ നിർമിച്ചു കൈമാറിയിട്ടുണ്ട്. കടുത്ത പ്രതികൂലമായ പാതകളിലും സാഹചര്യങ്ങളിലും പർവത പ്രദേശങ്ങളിലും മറ്റും സഞ്ചരിക്കേണ്ടി വരുകയും കഠിന ദൗത്യങ്ങളുടെ ഭാഗമാകുകയും ചെയ്യേണ്ടിവരുന്ന സൈനിക വാഹനങ്ങളുടെ ടയറുകൾക്കു ഏറെ സവിശേഷതകളുണ്ട്. ഉയർന്ന വില കൊടുത്ത് വിദേശത്തുനിന്നാണ് സൈനികാവശ്യത്തിനുള്ള ടയറുകൾ പ്രധാനമായും കൊണ്ടുവരുന്നത്. ആഭ്യന്തര ഉത്പാദനം ആരംഭിക്കുന്നതോടെ ഇത്തരം ടയറുകളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകും.

വലിയ വാഹനങ്ങൾക്കുള്ള ടയറുകളുടെ നിർമാണം കൂടി ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ സൈനിക വാഹന ടയർ നിർമാണം കൂടുതൽ വിപുലീകരിക്കുകയാണ് അപ്പോളോയുടെ ലക്ഷ്യം. ചെന്നൈയിലെ ശ്രീപെരുന്പതൂരിനടുത്ത ഒറാഗാഡത്തെ പ്ലാന്‍റ് ദക്ഷിണേഷ്യയിലെ ഏറ്റവും ആധുനിക പ്ലാന്‍റുകളിൽ ഒന്നാണെന്നു പ്ലാന്‍റ് തലവൻ ജോണ്‍ ദേവദാസൻ പറഞ്ഞു.


യൂറോപ്പ്, ആസിയാൻ രാജ്യങ്ങളിലേക്കും മധ്യ പൗരസ്ത്യ രാജ്യങ്ങളിലേക്കും ഇവിടെനിന്ന് ടയർ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ 16,000 പാസഞ്ചർ കാർ ടയറുകളും 6,000 ട്രക്ക്, ബസ് റേഡിയൽ ടയറുകളും പ്രതിദിനം നിർമിക്കുന്നതിനുള്ള ശേഷിയുണ്ട്. ട്രക്ക്, ബസ് റേഡിയലുകളുടെ പ്രതിദിന ഉത്പാദനശേഷി ഇരട്ടിയാക്കുന്നതിനായി 2700 കോടി രൂപ മുതൽമുടക്കി പ്ലാന്‍റിന്‍റെ രണ്ടാംഘട്ട വിപുലീകരണ ജോലികൾ നടന്നുവരികയാണ്.
യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ വിന്‍റർ ടയറുകളുമുണ്ട്. അപ്പോളോ ടയേഴ്സിന്‍റെ ഹംഗറിയിലെ പ്ലാന്‍റ് ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും. ഈ പ്ലാന്‍റ് പൂർണ സജ്ജമാകുന്നതോടെ അവിടെ നിന്നാകും വിദേശ വിപണിയിലേക്കുള്ള ടയറുകളുടെ ഉത്പാദനം.
കറൻസി റദ്ദാക്കലിനുശേഷം ചൈനാ നിർമിത ടയറുകളുടെ വരവു കുറഞ്ഞത് ആഭ്യന്തര ടയർ ഉത്പാദകരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി സതീഷ് ശർമ ചൂണ്ടിക്കാട്ടി. അപ്പോളോയുടെ ചെന്നൈ പ്ലാന്‍റിനു ഫോക്സ്‌വാഗണിന്‍റെ എ പ്ലസ് റേറ്റിംഗും ഫോർഡിന്‍റെ ക്യൂ വണ്‍ റേറ്റിംഗും അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


ബിനീഷ് പണിക്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.