Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷന...
കാട്ടാനയുടെ ആക്രമണത്തില്‍ ആദി...
കേരളത്തിന്റെ സാമ്പത്തിക മാനേജ്...
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊ...
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ ...
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബ...
Previous
Next
Kerala News
Click here for detailed news of all items
മൂന്നു മിനിറ്റ്, ഒഴിവായതു വൻദുരന്തം
Sunday, August 28, 2016 1:18 PM IST
അങ്കമാലി: ട്രെയിൻ പാളം തെറ്റിയതോടെ സിഗ്നൽ സംവിധാനം തകർന്നതും കറുകുറ്റി സ്റ്റേഷൻമാസ്റ്റർ ബാബു വർഗീസ് ജാഗ്രത കാട്ടിയതും വൻദുരന്തം ഒഴിവാക്കി. ഇന്നലെ പുലർച്ചെ 2.20ഓടെ അങ്കമാലിയിൽനിന്നു കറുകുറ്റി സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതിനിടെയാണു തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസിന്റെ 12 ഓളം ബോഗികൾ പാളം തെറ്റിയത്.
ഈ ട്രെയിനു സ്റ്റേഷനിലേക്കു സിഗ്നൽ നൽകിയിരുന്നു. ഇതേസമയത്തു തന്നെ ചെന്നെ–തിരുവനന്തപുരം സൂപ്പർഫാസ്റ്റും കറുകുറ്റി സ്റ്റേഷനോടടുത്തു. സിഗ്നൽ ലഭിച്ചിട്ടും എക്സ്പ്രസ് ട്രെയിൻ കടന്നു പോകാതിരിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തതോടെ സ്റ്റേഷൻ മാസ്റ്റർ അപകടം മണത്തു.
പാളം തെറ്റിയ എക്സ്പ്രസിന്റെ കോച്ചുകൾ ഇടിച്ചു സിഗ്നൽപോസ്റ്റ് തകർന്നിരുന്നു. സിഗ്നൽ കിട്ടാതെ വന്നതിനാൽ സ്റ്റേഷനു 200 മീറ്ററോളം ദൂരെ ചെന്നെ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് നിർത്തിയിട്ടു. ഇതിനിടെ, സ്റ്റേഷൻ മാസ്റ്റർ സൂപ്പർഫാസ്റ്റ് ഡ്രൈവർക്ക് അപകട സൂചന നൽകുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്കു വീണു കിടന്ന കോച്ചുകളിലേക്കു സൂപ്പർഫാസ്റ്റ് ഇടിച്ചുകയറി വൻദുരന്തമുണ്ടാകുമായിരുന്നു.
കോച്ചുകൾ വീണു കിടന്നതിനു പുറമേ അപകടമുണ്ടായ ട്രാക്കിൽനിന്നു മെറ്റൽ തെറിച്ചുവീണു രണ്ടാമത്തെ ട്രാക്ക് ഭാഗികമായി മൂടിയ നിലയിലായിരുന്നു. ചെന്നൈ സൂപ്പർ ഫാസ്റ്റിനു തൃശൂർ കഴിഞ്ഞാൽ പിന്നെ എറണാകുളത്താണു സ്റ്റോപ്പുള്ളത്. അതുകൊണ്ടു തന്നെ സിഗ്നൽ ലഭിച്ചിരുന്നെങ്കിൽ ട്രെയിൻ സാമാന്യം നല്ല വേഗത്തിൽതന്നെ കടന്നു പോകുമായിരുന്നു. മൂന്നു മിനിറ്റിന്റെ വ്യത്യാസത്തിലാണു വൻഅപകടം ഒഴിവായത്.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29േൃമശി1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
റെയിൽവേ ജീവനക്കാരായ ഷാന്റി റോയി, ഇട്ടൂപ്പ് എന്നിവരും സ്റ്റേഷൻ മാസ്റ്റർക്കൊപ്പമുണ്ടായിരുന്നു. പൂഞ്ഞാർ സ്വദേശിയാണു സ്റ്റേഷൻ മാസ്റ്റർ ബാബു വർഗീസ്.
രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കാതെ വന്നതു ദൈവാനുഗ്രഹം കൊണ്ടാണെന്നു ബാബു വർഗീസ് പറഞ്ഞു. രണ്ടു ട്രെയിനുകളും ഒരേ സമയത്താണു കറുകുറ്റിയിലൂടെ കടന്നുപോകുന്നത്. ചെന്നൈ ട്രെയിൻ കറുകുറ്റി സ്റ്റേഷനു സമീപം വരെ എത്തിയിരുന്നു.
മംഗളൂരു ട്രെയിനിന്റെ ബോഗികൾ പാളം തെറ്റി ചെന്നൈ ട്രെയിൻ കടന്നുപോകുന്ന ഒന്നാം നമ്പർ ട്രാക്കിലേക്കാണു ചെരിഞ്ഞത്. ചെന്നൈ ട്രെയിനിനു സിഗ്നൽ നൽകാതിരുന്നതാണു രക്ഷയായത്.
സാധാരണ മംഗളൂരു ട്രെയിനിനു സിഗ്നൽ നൽകിയാൽ ചെന്നൈ ട്രെയിനിനും സിഗ്നൽ നൽകാറുണ്ട്. എന്നാൽ, ഇന്നലെ സിഗ്നൽ നൽകിയിട്ടും മംഗളൂരു ട്രെയിൻ കടന്നു വരാതിരിക്കുകയും സിഗ്നൽ സംവിധാനം തകരാറിലാവുകയും ചെയ്തതിനെത്തുടർന്ന് അന്വേഷിക്കാനായി പുറത്തിറങ്ങി. ഇതിനിടെ, ലോക്കോപൈലറ്റ് അപകട വിവരം അറിയിക്കുകയും ചെയ്തെന്നു ബാബു വർഗീസ് പറഞ്ഞു.
<ആ>ട്രെയിൻ വേഗത്തിലായിരുന്നെങ്കിൽ വൻ ദുരന്തമായേനെ...
അങ്കമാലി: ട്രെയിൻ വേഗത്തിലായിരുന്നുവെങ്കിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അപകടം നാടിനെ നടുക്കുന്ന വൻ ദുരന്തമായി മാറുമായിരുന്നെന്നു സമീപവാസിയായ എൺപത്തിരണ്ടുകാരൻ ലോനപ്പൻ പറയുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29േൃമശി2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
രാത്രി ആളുകളുടെ ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടു പുറത്തിറങ്ങിയപ്പോഴാണു ട്രെയിൻ പാളംതെറ്റിയതറിഞ്ഞത്. ട്രെയിൻ വേഗത്തിലായിരുന്നില്ല വന്നതെന്നാണു യാത്രക്കാരിൽനിന്നു മനസിലാക്കാനായത്.
എളവൂർകവല റെയിൽവേ മേൽപ്പാലത്തിനു ശേഷം വളവുള്ളതിനാലും കറുകുറ്റിവരെ കയറ്റമായതിനാലും അങ്കമാലി ഭാഗത്തുനിന്നു വരുന്ന ട്രെയിനുകൾ സാധാരണയായി വേഗം കുറച്ചാണ് ഈ ഭാഗത്തുകൂടി കടന്നുപോകുന്നത്. അപകടത്തിൽപ്പെട്ട ട്രെയിനും ഈ ഭാഗത്തെത്തിയപ്പോൾ വേഗം കുറച്ചിരുന്നു. വേഗത്തിലായിരുന്നുവെങ്കിൽ കോച്ചുകൾ മറിഞ്ഞു വൻ അപകടമുണ്ടാകുമായിരുന്നു. തന്റെ ഓർമയിൽ ആദ്യമായാണ് ഈ ഭാഗത്തു ട്രെയിൻ അപകടമെന്നും ലോനപ്പൻ പറയുന്നു.
അപകടമുണ്ടായി 10 മിനിറ്റിനു ശേഷമാണ് സമീപത്തുള്ള തങ്ങൾ പലരും സംഭവം അറിയുന്നതെന്നു മറ്റൊരു പ്രദേശവാസിയായ സുധാകരൻ പറഞ്ഞു.
സാധാരണ ട്രെയിൻ കടന്നു പോകുന്ന ശബ്ദം തങ്ങൾക്കു പരിചിതമായതിനാലും മഴയുണ്ടായിരുന്നതിനാലും അപകടമുണ്ടായപ്പോൾ ശബ്ദമൊന്നും ശ്രദ്ധിച്ചില്ല. ആളുകളുടെ ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. ഇരുട്ടായതിനാലും പരിചയമില്ലാതിരുന്നതിനാലും യാത്രക്കാർ പലരും ആശങ്കയിലായിരുന്നു. പിന്നീട് വിവരമറിഞ്ഞു മറ്റു നാട്ടുകാരുമെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്കു വേണ്ട എല്ലാ സഹായങ്ങളും തങ്ങളാൽ കഴിയുന്ന വിധം ചെയ്തുകൊടുത്തതായി റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ഡേവിഡ് ജെ. പൈനാടത്ത് പറഞ്ഞു. അപകടമുണ്ടായ ശേഷം വാഹന സൗകര്യങ്ങളെല്ലാം തങ്ങൾ ചെയ്തുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
<ആ>’ട്രെയിൻ വെള്ളത്തിൽ വീണെന്നും എല്ലാം കഴിഞ്ഞെന്നും തോന്നി‘
അങ്കമാലി: ട്രെയിൻ വെള്ളത്തിലേക്കു മറിഞ്ഞെന്നും എല്ലാം കഴിഞ്ഞെന്നുമാണ് ആദ്യം കരുതിയതെന്നു അപകടത്തിൽപ്പെട്ട ട്രെയിനിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി വിബിൻ പറഞ്ഞു.
അപകടം നടക്കുമ്പോൾ ബർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. അപകടത്തിൽ ചെരിഞ്ഞു നിന്നിരുന്ന ബോഗിക്കുള്ളിലേക്കു മഴവെള്ളം വീണതിനാലാണു ട്രെയിൻ വെള്ളത്തിലേക്ക് മറിഞ്ഞതെന്നു കരുതാൻ കാരണം.
അപകടത്തിൽപെട്ട ബോഗിയിലെ എസ്–11 നമ്പർ കമ്പാർട്ടുമെന്റിലാണു വിബിൻ യാത്രചെയ്തിരുന്നത്. തിരുവനന്തപുരത്തു പോയി പിഎസ്സി പരീക്ഷ എഴുതിയ ശേഷം കോഴിക്കോട്ടേക്കു മടങ്ങുകയായിരുന്നു വിബിൻ.
അപകടത്തെ തുടർന്നു തീവണ്ടി ചെരിഞ്ഞതിനാൽ ചില യാത്രക്കാർ ബർത്തിൽ കുടുങ്ങിപ്പോയതായി കൊണ്ടോട്ടി സ്വദേശി അനീഷ് പറഞ്ഞു. മുകളിലെ ബർത്തിലുണ്ടായിരുന്നവർക്കു താഴെയിറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂടുതൽ ചെരിഞ്ഞ ബോഗികളിലൊന്നായ എസ്–12 ലെ യാത്രക്കാരനായിരുന്നു അനീഷ്. തിരുവനന്തപുരത്തു പോയി മടങ്ങുകയായിരുന്നു അധ്യാപകനായ അനീഷ്.
<ആ>പരിക്കേറ്റെങ്കിലും ആശ്വാസത്തോടെ വിജയമ്മ
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29്ശഷമ്യമാാമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>അങ്കമാലി: അപകടത്തിൽ പരിക്കേറ്റെങ്കിലും ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ കുന്നേൽപുത്തൻ വീട്ടിൽ വിജയമ്മ(57) കറുകുറ്റിയിൽ ഇന്നലെ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഏക യാത്രക്കാരിയാണ് വിജയമ്മ. അപകടം നടക്കുമ്പോൾ വിജയമ്മ ഉറക്കത്തിലായിരുന്നു. എസ്–6 നമ്പർ ബോഗിയിലാണ് വിജയമ്മ ഭർത്താവ് പാപ്പച്ചനോടൊപ്പം യാത്ര ചെയ്തിരുന്നത്. അപകടത്തിൽ ബോഗി ചെരിഞ്ഞതിനെത്തുടർന്നു വിജയമ്മ തെറിച്ചുവീണു. ഇടതുതോൾ നിലത്തടിച്ചാണു വീണത്. പൊള്ളലേറ്റു വിജയമ്മയുടെ വലതുകൈപ്പത്തി നേരത്തെ നഷ്ടപ്പെട്ടതാണ്.
അതിനാൽ വീണപ്പോൾ വലതുകൈ നിലത്തു കുത്താനായില്ല. പരിക്കേറ്റ വിജയമ്മയെ ട്രെയിനിൽനിന്ന് എടുത്താണ് താഴെ ഇറക്കിയത്. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചു. എക്സറേ എടുത്തെങ്കിലും പരിക്ക് ഗുരുതരമല്ലെന്നു കണ്ടതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. പരിക്കേറ്റ കൈയിൽ സ്ലിംഗ് ഇട്ടിട്ടുണ്ട്. വീഴ്ചയിൽ തോളിനു ചതവു പറ്റിയിട്ടുണ്ട്. ആശുപത്രിയിൽനിന്നു മടങ്ങിയെത്തിയശേഷം വിജയമ്മ അപകടത്തിൽപ്പെട്ട ട്രെയിനിലെ യാത്രക്കാർക്കായി പ്രത്യേകം ഏർപ്പെടുത്തിയ ട്രെയിനിൽ യാത്ര തുടർന്നു. തല ശേരിയിലുള്ള മകളുടെ വീട്ടിലേക്കു പോയതാണു വിജയമ്മയും ഭർത്താവും.
<ആ>ദൈവത്തിനു നന്ദിചൊല്ലി മുഹമ്മദ് ഷായും നസീറയും
അങ്കമാലി: രണ്ടു വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മാറോടുചേർത്തു പിടിച്ചു ദൈവത്തോടു നന്ദി പറയുകയാണു കൊട്ടാരക്കര സ്വദേശി മുഹമ്മദ് ഷായും ഭാര്യ നസീറയും.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29ജമലൈിഴലൃെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അപകടത്തിൽപ്പെട്ട എസ്–3 ബോഗിയിലാണ് ഇവർ കുഞ്ഞുമായി യാത്ര ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ടെങ്കിലും ഇവർ സഞ്ചരിച്ചിരുന്ന ബോഗിയുടെ പിൻഭാഗം മാത്രമേ പാളത്തിൽനിന്നു തെന്നിമാറിയിരുന്നുള്ളൂ. അപകടം നടക്കുമ്പോൾ നസീറയും കുഞ്ഞും ഉറക്കത്തിലായിരുന്നു.
വലിയ ശബ്ദം കേട്ടാണുണർന്നതെന്നു നസീറ പറഞ്ഞു. ആടിയുലഞ്ഞശേഷമാണു ബോഗി നിന്നത്. അപകടത്തെ തുടർന്ന് വലിയതോതിൽ പൊടിപടലം ഉയർന്നെന്നും മുഹമ്മദ് ഷാ പറഞ്ഞു.
<ആ>ആശ്വാസമായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29േൃമശിബസെൃരേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>കൊച്ചി: കറുകുറ്റി അപകടത്തെത്തുടർന്നു ട്രെയിൻ സമയങ്ങളിലുണ്ടായ അപ്രതീക്ഷിത മാറ്റം യാത്രക്കാരെ വലച്ചപ്പോൾ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ആശ്വാസമായി. 12 സൂപ്പർഫാസ്റ്റ് ബസുകളും 15 എസി ബസുകളും ഉൾപ്പെടെ 27 സ്പെഷൽ സർവീസുകളാണ് കെഎസ്ആർടിസി ഇന്നലെ ഏർപ്പെടുത്തിയത്.
കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ഭാഗത്തേക്കായിരുന്നു ബസുകൾ ക്രമീകരിച്ചത്. മുഴുവൻ ബസുകളിലും വൻ തിരക്കായിരുന്നു. കുട്ടികളുമായെത്തിയവർ സീറ്റു കിട്ടാതെ വലഞ്ഞു. ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചതിനാൽ കോഴിക്കോട്ടേക്കുള്ള ബസുകളിലായിരുന്നു തിരക്ക് അധികവും.
എറണാകുളം ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന എല്ലാ ദീർഘദൂര ബസുകൾക്കും റെയിൽവേ സ്റ്റേഷനിൽ എത്തി യാത്രക്കാരെ കയറ്റാൻ പ്രത്യേക നിർദേശം നൽകിയിരുന്നതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പറവൂർ, ആലപ്പുഴ, മൂവാറ്റുപുഴ, എറണാകുളം ഡിപ്പോകളിലെ ബസുകളാണ് സർവീസ് നടത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബസിന്റെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തി.
ഞായറാഴ്ചയായതിനാൽ തിരക്ക് കുറഞ്ഞ റൂട്ടുകളിലെ ബസുകളും സ്പെഷൽ സർവീസിനായി വിട്ടുനൽകിയെന്ന് അധികൃതർ അറിയിച്ചു. അവധിയിലായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചാണ് പല സർവീസുകളും കെഎസ്ആർടിസി നടത്തിയത്.
<ആ>ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്നു റെയിൽവേ
കൊച്ചി: കറുകുറ്റി അപകടത്തെത്തുടർന്ന് റദ്ദാക്കിയ ട്രെയിനുകളിൽ നേരത്തെ പണമടച്ചു ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്കു പണം തിരികെ നൽകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഓൺലൈൻ വഴിയാകും റീഫ
ണ്ടിംഗ്. എന്നാൽ, വൈകിയോടുന്നതും ഷെഡ്യൂളിൽ മാറ്റത്തോടെ സർവീസ് നടത്തുന്നതുമായ ട്രെയിനുകളിലെ യാത്രക്കാർക്ക് സാധാരണ രീതിയിൽ റീഫണ്ടിംഗിന് അപേക്ഷിച്ചാൽ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതോടെ നിരവധി യാത്രക്കാരാണ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ റീഫണ്ടിംഗ് അപേക്ഷ നൽകിയത്.
<ആ>ആർക്കും പരിക്കില്ലാത്തതു ഭാഗ്യമെന്ന് ഇന്നസെന്റ്
അങ്കമാലി: കറുകുറ്റിയിൽ തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലാത്തത് വലിയൊരു ഭാഗ്യമെന്ന് ഇന്നസെന്റ് എംപി. ഇന്നലെ കറുകുറ്റിയിൽ അപകടസ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെയോടെ എല്ലാം പൂർവസ്ഥിതിയിലാകുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്നു മനസിലാക്കാൻ കഴിയുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.
<ആ>പാളം പരിശോധനയിൽ വീഴ്ച: പാസഞ്ചേഴ്സ് അസോസിയേഷൻ
കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ റെയിൽവേ കാണിക്കുന്ന അനാസ്ഥയിൽ ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. പാളം പരിശോധന കൃത്യമായി നടത്താത്തതാണ് അപകടകാരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മാത്യു പോൾ പത്രക്കുറിപ്പിൽ ആരോപിച്ചു. എല്ലാ വിഭാഗത്തിലും ജീവനക്കാർ കുറവാണെന്നതു വളരെ കാലമായുള്ള പരാതിയാണ്. ജീവനക്കാരുടെ കുറവുമൂലമാണ് ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
<ആ>റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക
1. ട്രെയിൻ നമ്പർ 56352 എറണാകുളം–ഷൊർണൂർ പാസഞ്ചർ
2. ട്രെയിൻ നമ്പർ 56361 ഷൊർണൂർ–എറണാകുളം പാസഞ്ചർ
3. ട്രെയിൻ നമ്പർ 56379 എറണാകുളം–ആലപ്പുഴ പാസഞ്ചർ
4. ട്രെയിൻ നമ്പർ 56384 ആലപ്പുഴ–എറണാകുളം പാസഞ്ചർ
5. ട്രെയിൻ നമ്പർ 56376 എറണാകുളം–ഗുരുവായൂർ പാസഞ്ചർ
6. ട്രെയിൻ നമ്പർ 56603 തൃശൂർ–കോഴിക്കോട് പാസഞ്ചർ
7. ട്രെയിൻ നമ്പർ 56370 എറണാകുളം–ഗുരുവായൂർ പാസഞ്ചർ
8. ട്രെയിൻ നമ്പർ 56371 ഗുരുവായൂർ–എറണാകുളം പാസഞ്ചർ
9. ട്രെയിൻ നമ്പർ 56365 പുനലൂർ–ഗുരുവായൂർ പാസഞ്ചർ
10. ട്രെയിൻ നമ്പർ 56366 ഗുരുവായൂർ–പുനലൂർ പാസഞ്ചർ
11. ട്രെയിൻ നമ്പർ 56373 ഗുരുവായൂർ–തൃശൂർ പാസഞ്ചർ
12. ട്രെയിൻ നമ്പർ 56374 തൃശൂർ–ഗുരുവായൂർ പാസഞ്ചർ
13. ട്രെയിൻ നമ്പർ 56375 ഗുരുവായൂർ–എറണാകുളം പാസഞ്ചർ
14. ട്രെയിൻ നമ്പർ 56043 ഗുരുവായൂർ–തൃശൂർ പാസഞ്ചർ
15. ട്രെയിൻ നമ്പർ 56044 തൃശൂർ–ഗുരുവായൂർ പാസഞ്ചർ
16. ട്രെയിൻ നമ്പർ 16305 എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
17. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം–ഗുരുവായൂർ എക്സ്പ്രസ്
18. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ–തിരുവനന്തപുരം എക്സ്പ്രസ്
19. ട്രെയിൻ നമ്പർ 16306 കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (ചൊവ്വാഴ്ച പുറപ്പെടുന്നത്)
20. ട്രെയിൻ നമ്പർ 16307 ആലപ്പുഴ—– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (തിങ്കളാഴ്ച പുറപ്പെടുന്നത്)
21. ട്രെയിൻ നമ്പർ 16308 കണ്ണൂർ –ആലപ്പുഴ ഇൻറർസിറ്റി എക്സ്പ്രസ് (തിങ്കളാഴ്ച പുറപ്പെടുന്നത്)
<ആ>തിരുനൽവേലി വഴി തിരിച്ചുവിട്ട ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം–ഗൊരഖ്പുർ റപ്തിസാഗർ എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്
3. ട്രെയിൻ നമ്പർ 16382 കന്യാകുമാരി— –മുംബൈ സിഎസ്ടി എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 16525 കന്യാകുമാരി–ബംഗളൂരു എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 13352 ആലപ്പുഴ–ധൻബാദ് എക്സ്പ്രസ്
<ആ>എറണാകുളം വരെ ഓടുന്ന ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം–പാലക്കാട് അമൃത എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസ്
3. ട്രെയിൻ നമ്പർ 16606 നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്
6. ട്രെയിൻ നമ്പർ 16650 നാഗർകോവിൽ–മംഗളൂരു പരശുറാം എക്സ്പ്രസ്
<ആ>ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 16605 മംഗളൂരു–നാഗർകോവിൽ ഏറനാട് എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 16349 തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി ലിങ്ക്
3. ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം–പാലക്കാട് അമൃത എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 12075 കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്പ്രസ്പ്രസ്
6. ട്രെയിൻ നമ്പർ 16649 മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം: നിര്‍മല സീതാരാമന്
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നു: മാര്‍ റാഫേല്‍ തട്ടില്‍
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ മാത്രം ഉയർത്തിയത് വിവേചനപരമെന്നു തദ്ദേശ മന്ത്രി
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി
മലയാറ്റൂർ കുരിശുമുടി ഭക്തിസാന്ദ്രം: പെസഹാ ദിനത്തിൽ പതിനായിരങ്ങൾ മല കയറി
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വിറ്റു ; കെണിയിലായി യുവാക്കള്‍
വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
ആലത്തൂരിൽ പോരാട്ടം തീപാറും
നിയമസഭാപ്രസംഗം പ്രചാരണത്തിന്; ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടി
കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
കഞ്ചാവു ചെടി കിട്ടി; പ്രതിയെ അറിയാതെ പോലീസ്
നാമനിർദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
ടി.യു. രാധാകൃഷ്ണനും ഇ.എം. ആഗസ്തിക്കും ചുമതല
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മുന്നിൽ കാട്ടാന
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
കോതമംഗലം കൊലപാതകം: കത്തി കണ്ടെടുത്തു
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് ഹസൻ
റാങ്ക് ലിസ്റ്റ് കാലാവധി തീരാറായി; ആശുപത്രികളില്‍ ഇപ്പോഴും താത്കാലിക ഫാര്‍മസിസ്റ്റ് നിയമനം
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം: നിര്‍മല സീതാരാമന്
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നു: മാര്‍ റാഫേല്‍ തട്ടില്‍
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ മാത്രം ഉയർത്തിയത് വിവേചനപരമെന്നു തദ്ദേശ മന്ത്രി
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി
മലയാറ്റൂർ കുരിശുമുടി ഭക്തിസാന്ദ്രം: പെസഹാ ദിനത്തിൽ പതിനായിരങ്ങൾ മല കയറി
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വിറ്റു ; കെണിയിലായി യുവാക്കള്‍
വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
ആലത്തൂരിൽ പോരാട്ടം തീപാറും
നിയമസഭാപ്രസംഗം പ്രചാരണത്തിന്; ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടി
കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
കഞ്ചാവു ചെടി കിട്ടി; പ്രതിയെ അറിയാതെ പോലീസ്
നാമനിർദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
ടി.യു. രാധാകൃഷ്ണനും ഇ.എം. ആഗസ്തിക്കും ചുമതല
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മുന്നിൽ കാട്ടാന
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
കോതമംഗലം കൊലപാതകം: കത്തി കണ്ടെടുത്തു
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് ഹസൻ
റാങ്ക് ലിസ്റ്റ് കാലാവധി തീരാറായി; ആശുപത്രികളില്‍ ഇപ്പോഴും താത്കാലിക ഫാര്‍മസിസ്റ്റ് നിയമനം
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി
More from other section
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports
More from other section
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു. വയനാട്...
Top