Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാവേലിക്കരയിൽ പ്രവചനം അസാധ്...
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ട...
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് ...
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാ...
ഇന്ത്യ മുന്നണി അധികാരത്തിലെത്ത...
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർ...
Previous
Next
Kerala News
Click here for detailed news of all items
നൂറുദിവസത്തിനകം ജനവിരുദ്ധം
Wednesday, August 31, 2016 11:29 AM IST
<ആ>രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
നൂറു ദിവസം തികയുന്നതിന് മുൻപ് തന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ നേട്ടം. ഏതു സർക്കാർ അധികാരത്തിലേറിയാലും ആറുമാസത്തെ ഹണിമൂൺ ഘട്ടം അനുവദിച്ചു കൊടുക്കാറുള്ളതാണ്. പുതിയ ഗവൺമെന്റിനു പ്രവർത്തിച്ചു തുടങ്ങാനുള്ള സാവകാശം നൽകാനാണിത്. അത് കൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ ആറു മാസത്തേക്കു സമരപരിപാടികളൊന്നും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനിച്ചത്. പക്ഷേ, ആറുമാസമല്ല, രണ്ട് മാസമെത്തും മുൻപ് തന്നെ ഇടതു സർക്കാർ അതിന്റെ ജന്മസിദ്ധമായ ജനവിരുദ്ധത പുറത്തെടുത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ ജനങ്ങളെയും സംസ്‌ഥാനത്തെയും ശരിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. പിടിപ്പുകേട്, മണ്ടത്തരം, ധാർഷ്‌ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സർക്കാരിന്റെ മുഖമുദ്രകൾ. ചുരുങ്ങിയ ദിവസം കൊണ്ട് തനിനിറം പുറത്ത് കാട്ടി യുഡിഎഫിനെ സമര രംഗത്തേക്കു വലിച്ചിഴയ്ക്കാൻ ഇടത് സർക്കാരിനായി. തുടക്കത്തിലാണെങ്കിലും ജനവിരുദ്ധത അതിരുകടന്നാൽ കൈയും കെട്ടി നോക്കി നിൽക്കാൻ ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷത്തിനും കഴിയില്ല. അതിനാലാണ് നൂറ് ദിവസമെത്തുന്നതിന് മുൻപ് തന്നെ സമര രംഗത്തിറങ്ങാൻ യുഡിഎഫ് നിർബന്ധിതമായത്.
എന്താണ് നൂറു ദിവസം കൊണ്ട് ഈ സർക്കാരിന്റെ നേട്ടം? എടുത്ത് കാണിച്ച് ഊറ്റം കൊള്ളാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. പകരം മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം.
മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ദീർഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ മേൽ ഏതു നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്ക്കാണു കേരളീയർ മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നത്. എന്നാൽ, ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമതു പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്നാട് അതിനകം അതിന്മേൽ മുതലെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടു.
കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്ട്രേഷന്റെ ഫീസ് കുത്തനെ ഉയർത്തിയതോടെ ഈ സർക്കാർ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു. ഒരു അച്ഛൻ മകന് 20 ലക്ഷം രൂപയുടെ സ്വത്ത് കൈമാറുമ്പോൾ നേരത്തെ 1000 രൂപ രജിസ്ട്രേഷൻ മതിയായിരുന്നെങ്കിൽ ഇപ്പോൾ 59,000 രൂപ വേണം. കനത്ത പ്രതിഷേധമുയർന്നിട്ടും തെറ്റു തിരുത്താൻ സർക്കാർ തയാറായിട്ടില്ല എന്നതാണു ശ്രദ്ധേയം.
ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ ഡെന്റൽ പ്രവേശനം അലങ്കോലമായതു സർക്കാരിന്റെ പിടിപ്പ് കേടിന്റെയും ധാരണക്കുറവിന്റെയും ഫലമായിട്ടാണ്. തുടക്കം മുതൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലായിരുന്നു സർക്കാർ. ഡെന്റൽ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണു സർക്കാരിനത് ബോധ്യപ്പെട്ടത്. തുടർന്ന് അതു തിരുത്തിയെങ്കിലും മെഡിക്കൽ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അത് കോടതി റദ്ദാക്കി.
ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകൾ കേരളത്തെ കീഴ്മേൽ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങൾ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല.
യുഡിഎഫ് സർക്കാർ അറുതി വരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്‌തിയോടെ മടങ്ങിയെത്തി എന്നതാണു ഇടതു സർക്കാർ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരിൽ ഇടയ്ക്ക് നിലച്ചിരുന്ന സിപിഎം–ബിജെപി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്തു കോടതി വെറുതെ വിട്ട ലീഗ് പ്രവത്തകനെയാണു സിപിഎമ്മുകാർ പാർട്ടി കോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തൻ കളി മൂത്ത് മൂത്ത് സിപിഎമ്മുകാരൻ സിപിഎമ്മുകാരനെ തന്നെ അടിച്ചുകൊല്ലുന്ന കാഴ്ച പൂഞ്ഞാറിൽ കണ്ടു. ആലപ്പുഴയിൽ കാർത്തികപ്പള്ളിയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ടാണ് സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. പറവൂർ മൂത്തകുന്നത്ത് മുൻ സിപിഎമ്മുകാരനായ ബി.ഡിജെഎസ് നേതാവ് സിപിഎം ഓഫീസിൽ തൂങ്ങിമരിച്ചു.
കൊലപാതകികൾക്കു ഒത്താശ ചെയ്യുന്ന തരത്തിലേക്കു പൊലീസിന്റെ പ്രവത്തനം ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തനപ്പെട്ടു എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. കൊലപാതകക്കേസുകളിൽ പാർട്ടി ഓഫീസിൽ നിന്ന് കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാൻ മടിക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റുന്നു. പകരം തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന പൊലീസ് ഓഫീസർമാരെ കൊണ്ടുവന്നു കൊലപാതക കേസുകൾ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പാർട്ടി ഓഫീസുകളിൽനിന്ന് നിശ്ചയിച്ച് നൽകുന്ന ‘കൂലി പ്രതികളെ’ പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാർഥ പ്രതികളെ പിടികൂടി തുടങ്ങിയതോടെയാണ് യുഡിഎഫ് സർക്കാരിന് രാഷ്ട്രീയ കൊലപാതകങ്ങൾക്കു കടിഞ്ഞാണിടാനായത്. അത് അട്ടിമറിക്കുകയാണ് ഇടതുസർക്കാർ ഇപ്പോൾ ചെയ്തത്. പാടത്ത് പണിക്ക് വരമ്പത്ത് കൂലി എന്നു പറഞ്ഞ് സിപിഎം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അക്രമരാഷ്രട്രീയത്തിന് ആഹ്വാനം നൽകുകയും ചെയ്തു.
അന്യരാജ്യക്കാർക്കുപോലും കേരളം കവർച്ചയ്ക്ക് പറ്റിയ ഭൂമിയായി മാറിയെന്നാണ് എടിഎം കൊള്ള തെളിയിക്കുന്നത്. ഇതിൽ വിദേശിയായ ഒരു പ്രതിയെ പിടിച്ചതിനപ്പുറം കൂട്ടുപ്രതികളെ കുടുക്കാൻ കഴിയാതെ പൊലീസ് ഇരുട്ടിൽത്തപ്പുന്നു.
നൂറു ദിവസം പിന്നിട്ടിട്ടും ഭരണം നന്നാകുന്ന ലക്ഷണമൊന്നൊന്നും കാണിക്കുന്നില്ല. സെക്രട്ടറിയറ്റിൽ ഫയലുകൾ നീങ്ങുന്നില്ല. എകെജി സെന്ററിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഫയലുകൾക്കു ചലനം ഉണ്ടാകുകയുള്ളു. മുഖ്യമന്ത്രിയാകട്ടെ ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് അവരെ ഭർത്സിക്കുന്നത്. മുഖ്യമന്ത്രിയിൽ അധികാരമെല്ലാം കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയാണു കാണുന്നത്. മന്ത്രിമാർ ഏറാൻമൂറികളായി മാറുന്നു. മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക് പോകാൻതന്നെ മന്ത്രിമാർക്കു ഭയമാണ്. സുതാര്യതയെകുറിച്ച് വാ തോരാതെ പ്രസംഗിച്ചവർ ഇപ്പോൾ എല്ലാം അടച്ചുമൂടി വയ്ക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന രീതി അവസാനിപ്പിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയോ കാര്യങ്ങൾ വിശദീകരിക്കുകയോ ചെയ്യുന്നില്ല. വിവരാവകാശ നിയമപ്രകാരംപോലും മന്ത്രിസഭാ വിവരങ്ങൾ ജനങ്ങൾക്ക് നൽകില്ല എന്ന വാശിയിലാണ് സർക്കാർ.
ഓണക്കാലമായതോടെ വില വാനോളം കുതിച്ചുയർന്നിട്ടും ഫലപ്രദമായി മാർക്കറ്റിൽ ഇടപെടാൻ സർക്കാരിന് കഴിയുന്നില്ല. നഷ്ടമെന്ന് പറഞ്ഞ് നന്മ സ്റ്റോറുകൾ അടച്ചുപൂട്ടി. ലാഭനഷ്ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. വില പിടിച്ചുനിർത്തുന്നതിനുള്ള ഉപാധികളാണ് അവ. ഇത്തവണത്തെ ഓണച്ചന്തകളും വെട്ടിച്ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ തവണ 25 ദിവസത്തിലേറെ ഓണച്ചന്ത നടത്തിയെങ്കിൽ ഇത്തവണ 10 മുതൽ 12 ദിവസംവരെ മാത്രമേയു ള്ളൂ.
ഉപദേശി വിവാദമാണു സർക്കാരിന്റെ മറ്റൊരു സംഭാവന. സർക്കാരിനെതിരായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകനെയാണു മുഖ്യമന്ത്രി നിയമോപദേശകനാക്കിയത്. വൻ പ്രതിഷേധത്തെ തുടർന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസിലിരിപ്പ് അതുവഴി പുറത്തുവന്നു. നാഴികയ്ക്കു നാല്പതുവട്ടം മുതളാലിത്തത്തെ തള്ളിപ്പറയുന്ന വിപ്ലവകാരികൾ മുതലാളിത്തതിന്റെ ഏജന്റായ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്‌ടാവാക്കിയത് മറ്റൊരു തമാശ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റു സ്‌ഥാനാത്തുനിന്ന് പ്രശസ്ത സ്പോർട്സ് താരം അഞ്ജു ബോബി ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്ട്രീയ പരിഗണനവച്ച് മാത്രം സർക്കാർ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലംമാറ്റിയത് തുടങ്ങി ഒട്ടേറെയുണ്ട് വെറെയും ‘നേട്ടങ്ങൾ’. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച മെഡിക്കൽ കോളജുകൾ രാഷ്ട്രീയതാത്പര്യം കൊണ്ടു മാത്രം അട്ടിമറിച്ചത് മാപ്പ് അർഹിക്കാത്ത ദ്രോഹമാണ്. വില കുത്തനെ കയറിയിട്ടും അത് നിയന്ത്രിക്കാൻ നടപടി ഇല്ല.
വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാര ചെയർമാനാക്കി മൂലയ്ക്ക് ഒതുക്കി ഇരുത്തി എന്നതാണ് ഈ സർക്കാരിന്റ ഏറ്റവും വലിയ നേട്ടം. പക്ഷെ അതിനു സംസ്‌ഥാനം നൽകേ വില വളരെ വലുതാണ്. വി.എസിന് കാബിനറ്റ് പദവി നൽകിയെന്നുമാത്രമല്ല, ചീഫ് സെക്രട്ടറി റാങ്കിൽ റിട്ടയർ ചെയ്ത രണ്ട് ഐഎഎസ് കാരെ അംഗങ്ങളാക്കുകയും ചെയ്തു. വൻതുകയാണ് ഖജനാവിൽ നിന്ന് ഈ വഴിക്കു മാസാമാസം ഒഴുകിപ്പോവുക. പാർട്ടിയിലെ ഒരു ശല്യക്കാരനെ ഒതുക്കാനാണു സർക്കാർ ചെലവിൽ ഈ ധൂർത്ത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
എല്‍ഡിഎഫിന് പിന്തുണ
എന്‍ഡിഎയ്ക്ക് പിന്തുണ
സമ്മർ സ്പെഷൽ: 9111 ട്രിപ്പുകളുമായി റെയിൽവേ
പ്ലാനറ്റേറിയം പ്രവർത്തിക്കില്ല
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
മോദിതരംഗം
അക്കൗണ്ട് തുറക്കും, ഉറപ്പ്
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
പടച്ചുവിടുന്നത് പച്ചനുണ
ജനങ്ങള്‍ ഒപ്പമുണ്ട്
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോൺ പോൾ അവാർഡ്: കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരം ഷെയ്സൺ പി. ഔസേഫിന്
രണ്ടാം വിവാഹത്തിനൊരുങ്ങി;വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
ഇന്ത്യാ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി
ബിജെപി ഉയർത്തിവിടുന്നതു വെള്ളത്തിനു തീപിടിപ്പിക്കുന്ന വർഗീയത: വി.ഡി. സതീശൻ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നു ഹര്‍ജി
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
മദ്യപിച്ച് ബഹളം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയത്”; കളക്ടർക്കെതിരേ വോട്ടർ
ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാന്പ് സമാപിച്ചു
സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന് യാക്കോബായ സഭ ഇടയലേഖനം
ഒന്നര വർഷമായി ശന്പളമില്ല, വോട്ടു ചെയ്യില്ലെന്നു ഫാമിലി കൗൺസലിംഗ് ജീവനക്കാർ
ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കമ്പോളവത്കരണത്തിനിടയിൽ ആത്മീയത നഷ്ടപ്പെടുന്നു: ബിഷപ് ഡോ. മുല്ലശേരി
ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വ്യാജവാർത്തയ്ക്കെതിരേ നിയമ നടപടിയുമായി മിൽമ
വാളയാറിൽ വീണ്ടും കുഴൽപ്പണവേട്ട
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന: 25നു മുമ്പ് കര്‍മപദ്ധതി
മാടമ്പ് സ്മൃതി പുരസ്കാരം നടൻ ശ്രീനിവാസന്
കര്‍ഷക ഉച്ചകോടി ഇന്ന് തിരുവനന്തപുരത്ത്
പൂരം കലക്കൽ: ബിജെപിക്കുവേണ്ടിയെന്നു കെ. മുരളീധരൻ
കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു: വി.ഡി. സതീശൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
എല്‍ഡിഎഫിന് പിന്തുണ
എന്‍ഡിഎയ്ക്ക് പിന്തുണ
സമ്മർ സ്പെഷൽ: 9111 ട്രിപ്പുകളുമായി റെയിൽവേ
പ്ലാനറ്റേറിയം പ്രവർത്തിക്കില്ല
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
മരവും വൈദ്യുതി പോസ്റ്റും വീണ് പത്തു വയസുകാരൻ മരിച്ചു
അടവുകൾ പതിനെട്ടും പയറ്റി പതിനെട്ടിലേക്ക്
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
മോദിതരംഗം
അക്കൗണ്ട് തുറക്കും, ഉറപ്പ്
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
പടച്ചുവിടുന്നത് പച്ചനുണ
ജനങ്ങള്‍ ഒപ്പമുണ്ട്
ജോഷിയുടെ വീട്ടിലെ കവര്‍ച്ച ;ഗൂഗിൾ വഴികാട്ടി, ‘റോബിന്‍ഹുഡ്’ കൊച്ചിയിലെത്തി
ജോൺ പോൾ അവാർഡ്: കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരം ഷെയ്സൺ പി. ഔസേഫിന്
രണ്ടാം വിവാഹത്തിനൊരുങ്ങി;വീട്ടമ്മയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി
പോലീസിനെ കണ്ടു ഭയന്നോടി;യുവാവ് കിണറ്റിൽ വീണ് മരിച്ചു
ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
ഇന്ത്യാ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി
ബിജെപി ഉയർത്തിവിടുന്നതു വെള്ളത്തിനു തീപിടിപ്പിക്കുന്ന വർഗീയത: വി.ഡി. സതീശൻ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നു ഹര്‍ജി
വിട്ടൊഴിയാതെ അശ്ലീല വീഡിയോ വിവാദം; 24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന്
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; തിരുവനന്തപുരം ലത്തീൻ അതിരൂപത സാന്പത്തിക പ്രതിസന്ധിയിൽ
മദ്യപിച്ച് ബഹളം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സി. വേണുഗോപാല്‍
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയത്”; കളക്ടർക്കെതിരേ വോട്ടർ
ബാലികയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാന്പ് സമാപിച്ചു
സഹായിച്ചവരെ തിരിച്ചു സഹായിക്കണമെന്ന് യാക്കോബായ സഭ ഇടയലേഖനം
ഒന്നര വർഷമായി ശന്പളമില്ല, വോട്ടു ചെയ്യില്ലെന്നു ഫാമിലി കൗൺസലിംഗ് ജീവനക്കാർ
ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കമ്പോളവത്കരണത്തിനിടയിൽ ആത്മീയത നഷ്ടപ്പെടുന്നു: ബിഷപ് ഡോ. മുല്ലശേരി
ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വ്യാജവാർത്തയ്ക്കെതിരേ നിയമ നടപടിയുമായി മിൽമ
വാളയാറിൽ വീണ്ടും കുഴൽപ്പണവേട്ട
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന: 25നു മുമ്പ് കര്‍മപദ്ധതി
മാടമ്പ് സ്മൃതി പുരസ്കാരം നടൻ ശ്രീനിവാസന്
കര്‍ഷക ഉച്ചകോടി ഇന്ന് തിരുവനന്തപുരത്ത്
പൂരം കലക്കൽ: ബിജെപിക്കുവേണ്ടിയെന്നു കെ. മുരളീധരൻ
കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
തൃശൂര്‍ പൂരത്തെ വര്‍ഗീയവത്കരിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു: വി.ഡി. സതീശൻ
More from other section
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
Business
സൂപ്പർ സ്റ്റാർ...
Sports
More from other section
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
Business
സൂപ്പർ സ്റ്റാർ...
Sports
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സന്ദീപ് സലിം
മാവേലിക്കരയിലെ പോരാ...
Top