തിയറ്റർ ഉടമകൾക്കു പുതിയ സംഘടന: ആലോചനാ യോഗം ഇന്ന് കൊച്ചിയിൽ
Friday, January 13, 2017 4:07 PM IST
കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ നിന്ന് പുറത്തുവന്ന തീയറ്റർ ഉടമകൾക്കായി പുതിയ സംഘടന രൂപീകരിക്കുന്നതിനു ഇന്ന് കൊച്ചിയിൽ നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ആലോചനാ യോഗം ചേരുന്നു.

രാവിലെ 11നു ട്രാവൻകൂർ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ സംഘടനയുടെ പ്രാരംഭ രൂപീകരണവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. ഫെഡറേഷൻ അംഗങ്ങളായ 57 തീയറ്ററുടമകൾ തങ്ങളോട് സഹകരണം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു.

നടനും ഡി സിനിമാസ് തിയറ്റർ ഉടമയുമായ ദിലീപ്, ആന്‍റണി പെരുമ്പാവൂർ എന്നിവരും സെൻട്രൽ പിക്ചേഴ്സ്, ഇവിഎം, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങി നിരവധി തിയറ്റർ ഉടമകളും വിതരണക്കാരുടെയും നിർമാതാക്കളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

അതേസമയം പുതിയ സംഘടനയെന്നു പറഞ്ഞ് ഫെഡറേഷന്‍റെ മനോവീര്യം ഇല്ലാതാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ പറഞ്ഞു. 353 തിയറ്ററുകളുണ്ട് ഫെഡറേഷനു കീഴിൽ ഇതിൽ 57 പേർ പുറത്തു പോയാലും സംഘടനയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. 10ന് നടന്ന ജനറൽ ബോഡിയിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിയറ്റർ അടച്ചിടുന്നതിൽനിന്നു പിൻവാങ്ങാൻ ഫെഡറേഷൻ തയാറായിരുന്നു.തിയറ്റർ വിഹിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നായിരുന്നു ഇത്.


മലയാള സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ തങ്ങൾ റിലീസിംഗുമായി സഹകരിച്ചേനെ. ഭൈരവ റിലീസ് ചെയ്യാൻ തിയറ്റർ തുറന്നാൽ അന്യഭാഷാ ചിത്രത്തിനു വേണ്ടി സമരം പിൻവലിച്ചു എന്ന ദുഷ്പേര് കേൾക്കേണ്ടി വരും. ഇതു കേൾക്കാതിരിക്കാനാണ് ഭൈരവ റിലീസ് ചെയ്യാൻ സഹകരിക്കേണ്ട എന്ന നിലപാടിൽ ഫെഡറേഷൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പ്രതിജ്ഞാ ബദ്ധരാണ് തങ്ങളെന്നും ഇതിനു സ്വീകരിക്കേണ്ട കർമ പദ്ധതികൾ കൃത്യമായി നിശ്ചയിച്ചുറപ്പിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രഞ്ജിത് വ്യക്തമാക്കി.

19ന് റിലീസ് ചെയ്യുന്ന മലയാള ചിത്രവുമായി സഹകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഫെഡറേഷൻ നിലപാട് മയപ്പെടുത്തിയതെന്നും വിവരമുണ്ട്. അതേസമയം, വിജയ് നായകനായ തമിഴ് ചിത്രം ഭൈരവ ഇന്നലെ 33 തിയറ്ററുകളിൽ കൂടി പ്രദർശനത്തിനെത്തിയത് ഫെഡറേ ഷന്‍റെ നീക്കത്തിന് മറ്റൊരു തിരച്ചടിയായി. ആദ്യ ദിവസം 206 തിയറ്ററുകളിലായിരുന്നു ഈ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.