മകരസംക്രമ പൂജയും ജ്യോതിദർശനവും ഇന്ന്
മകരസംക്രമ പൂജയും ജ്യോതിദർശനവും ഇന്ന്
Friday, January 13, 2017 4:07 PM IST
ശബരിമല: ഭക്തസഹസ്രങ്ങളെക്കൊണ്ടു ശബരിമല നിറഞ്ഞു. ഒരേലക്ഷ്യത്തിലേക്കുള്ള കാത്തിരിപ്പിലാണ് എല്ലാവരും.മകരസംക്രമനാളായ ഇന്നു വൈകുന്നേരം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയുടെ പുണ്യം ഒരു നിമിഷമെങ്കിലും നുകരാനുള്ള ലക്ഷ്യമാണ് എല്ലാവർക്കുമുള്ളത്. മകരസംക്രമപൂജ ഇന്നു രാവിലെ 7.40നാണ്. സൂര്യൻ ധനുരാശിയിൽനിന്നു മകരംരാശിയിലേക്കു മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകവും നടക്കും.

പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് ആഘോഷപൂർവം വരവേറ്റ് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്തു ദേവസ്വം ബോർഡ് അധികൃതർ തിരുവാഭരണങ്ങൾ സ്വീകരിക്കും. ശ്രീകോവിലിനു മുമ്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകങ്ങൾ ഏറ്റുവാങ്ങും.

ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തും. തുടർന്നു ദീപാരാധനയ്ക്കായി നട തുറക്കും. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി എത്തുമ്പോഴേക്കും ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിനു പൂർണതയാകും. മകരസംക്രമ പൂജയ്ക്കും മകരവിളക്കിനുമായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തായാക്കി.


തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികരായിരുന്നു.മകരജ്യോതി ദർശനത്തിനായി സന്നിധാനവും പരിസരങ്ങളുമെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പലരും ദിവസങ്ങൾക്കു മുമ്പേ പർണശാലകൾ കെട്ടി കാത്തിരിക്കുകയാണ്. പമ്പയിൽ ഇന്നലെ പമ്പസദ്യയും വിളക്കും കഴിഞ്ഞു മലചവിട്ടുന്നവരും ഉണ്ട്. എരുമേലിയിൽ പേട്ടകെട്ടി എത്തുന്ന അയ്യപ്പഭക്തരും സന്നിധാനത്തു ജ്യോതിദർശനത്തിനായി കാത്തിരിക്കുകയാണ്. പൊന്നമ്പലമേടിനെ നേർക്കാഴ്ചയാക്കാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തരുടെ കാത്തിരിപ്പുണ്ട്. ശക്തമായ സുരക്ഷാ സംവിധാനം എല്ലായിടത്തും ഒരുക്കിയിട്ടുമുണ്ട്.

ഭക്തരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസിയും വിപുലമായ ക്രമീകരണങ്ങൾ ചെയ്തു. പമ്പ - നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുകൾക്കും ദീർഘദൂര യാത്രയ്ക്കുമായി 800ലധികം ബസുകൾ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പമ്പയിലുമായി ഇവ പാർക്ക് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.