ഫാ. ടോമിന്‍റെ മോചനം: കാർമൽഗിരിയിൽ പ്രത്യേക പ്രാർഥന നടത്തി
ഫാ. ടോമിന്‍റെ മോചനം: കാർമൽഗിരിയിൽ  പ്രത്യേക പ്രാർഥന നടത്തി
Saturday, January 14, 2017 2:48 PM IST
ആലുവ: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേരള ലത്തീൻ സഭയിലെ പതിമൂന്നു മെത്രാന്മാരുടെ നേതൃത്വത്തിൽ ആലുവ കാർമൽഗിരി സെമിനാരിയിലെ വൈദികരും വൈദിക വിദ്യാർഥികളും പ്രത്യേക പ്രാർഥനാശുശ്രൂഷ നടത്തി.

തടവറയിൽ ഫാ. ടോം അനുഭവിക്കുന്ന അന്യായമായ ദുരിതങ്ങൾ മനഃസാക്ഷിയുള്ള ആർക്കുംതന്നെ നിസംഗരായി നോക്കിനിൽക്കാനാവില്ലെന്നു പ്രാർഥനയ്ക്കു മുഖ്യകാർമികത്വം വഹിച്ച കെസിബിസി അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.
നല്ല മനസുള്ള എല്ലാവരും അദ്ദേഹത്തിന്‍റെ മോചനത്തിനായി ഒന്നുചേരണമെന്നും നയതന്ത്രപരമായ ഇടപെടലുകളിലൂടെയും രാഷ്‌ട്രീയസമ്മർദങ്ങളിലൂടെയും എത്രയും വേഗം അദ്ദേഹത്തെ തടങ്കലിൽനിന്നും മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഡോ. സൂസപാക്യം ആവശ്യപ്പെട്ടു.


ഫാ. ടോം ഉഴുന്നാലിലിനുവേണ്ടി തുടർന്നും ശക്തമായി പ്രാർഥിക്കണമെന്ന് സെമിനാരി വിദ്യാർഥികളോട് അദ്ദേഹം നിർദേശിച്ചു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. വിൻസന്‍റ് സാമുവൽ, ഡോ. സ്റ്റാൻലി റോമൻ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. ജോസഫ് കരിയിൽ, ഡോ. ജോസഫ് കാരിക്കാശേരി, ഡോ. അലക്സ് വടക്കുംതല, ഡോ. ക്രിസ്തുദാസ് രാജപ്പൻ, ഡോ. അന്തോണിസ്വാമി പീറ്റർ അബീർ, സെമിനാരി റെക്ടർ റവ. ഡോ. ജേക്കബ് പ്രസാദ്, വൈസ് റെക്ടർ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, പ്രൊക്യുറേറ്റർ റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.