ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം:മന്ത്രിമാരുടെ കുറിപ്പുകൾ അംഗീകരിക്കില്ല
ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം:മന്ത്രിമാരുടെ കുറിപ്പുകൾ അംഗീകരിക്കില്ല
Saturday, January 14, 2017 2:56 PM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയോ വകുപ്പു മേധാവിയോ അധ്യക്ഷനായ സമിതി അംഗീകരിക്കുന്ന നിയമനങ്ങൾ മാത്രം അംഗീകരിച്ചാൽ മതിയെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം. നിയമനങ്ങൾക്കടക്കം മന്ത്രിമാർ നൽകുന്ന കുറിപ്പുകൾ അംഗീകരിക്കേണ്ടതില്ലെന്നും എല്ലാ നിയമനങ്ങളും യോഗ്യത പരിശോധിക്കുന്ന സമിതിയുടെ തീരുമാനത്തിന് അനുസരിച്ചു മതിയെന്നും ധാരണയിൽ എത്തിയിട്ടുണ്ട്.

പ്രത്യേക യോഗ്യത നിഷ്കർഷിക്കാത്ത രാഷ് ട്രീയ നിയമനങ്ങൾക്കടക്കം വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കി.സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ എംഡി നിയമനങ്ങൾക്കായി മന്ത്രിമാർ നൽകിയ ശിപാർശകൾ സെക്രട്ടറി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോഗ്യ വകുപ്പിലെ എംഡി നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ആയുഷ്, പൊതു ഭരണ സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ധൻ എന്നിവർ അംഗങ്ങളായുമുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ബോർഡുകളിൽ അംഗങ്ങളെ നിയമിക്കാനുള്ള ശിപാർശയാണ് സാമൂഹിക നീതിവകുപ്പ് തള്ളിയത്.


കോഴിക്കോട്ടെ വിപ്ലവകവിക്ക് ഫിഷറീസ് വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നൽകണമെന്നു മന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടു. എങ്ങനെയെന്ന എംഡിയുടെ ചോദ്യത്തിന്, തസ്തിക പ്രശ്നമല്ലെന്നും ദിവസക്കൂലിയ്ക്കായാലും മതിയെന്നും മന്ത്രി മറുപടി നൽകി.

ജോലിക്കു വരില്ലെന്നും കൃത്യമായി ശമ്പളം കൊടുത്താൽ മതിയെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ നിർദേശത്തിൽ എന്തു തീരുമാനമെടുക്കണമെന്ന് അറിയാൻ സ്ഥാപന മേധാവി, വകുപ്പു സെക്രട്ടറിയോടു ഫയൽ വഴി ചോദിച്ചിരിക്കുകയാണ്.

ഭൂമി ഏറ്റെടുക്കൽ മെല്ലെപ്പോക്കിലായ സാഹചര്യത്തിൽ നാളെ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം മാധ്യമങ്ങൾ സർക്കാരിനെതിരേ ആഘോഷിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രശ്നം നിലവിലുള്ള അഞ്ചു ജില്ലകളിലെ കളക്ടർമാരെയും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരേയും മാത്രം നാളെ ചേരുന്ന യോഗത്തിലേക്കു ക്ഷണിച്ചാൽ മതിയെന്നാണു സർക്കാർ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.