കറൻസി പിൻവലിക്കലിനെതിരേ ട്രെയിൻ തടയൽ സമരം നാളെ
Sunday, January 15, 2017 11:38 AM IST
കൊച്ചി: പി.സി. ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ കറൻസി ആന്തോളൻ എന്ന പേരിൽ ട്രെയിൻ തടയൽ സമരം നാളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തും. രാവിലെ പത്തു മുതൽ ട്രെയിൻ ഗതാഗതം സ്തംഭിപ്പിക്കും. കേന്ദ്ര ഗവണ്‍മെന്‍റിനെതിരേ ജനങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് നടത്തുന്ന കറൻസി ആന്തോളൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാർഷ്ട്യത്തിനും പ്രതിപക്ഷ പാർട്ടികളുടെ നിസംഗതയ്ക്കുമെതിരേയാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

ഡിസംബർ 31 വരെ സമയം തരൂ ഇല്ലെങ്കിൽ ജനങ്ങൾ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങാം എന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി ജനുവരി 15 ആയിട്ടും ആരും ചോദിക്കാനില്ല എന്ന ധാർഷ്ട്യം കൊണ്ടു നോട്ടുവിഷയത്തിൽ കാണിക്കുന്ന അലംഭാവത്തിനും വിവിധ സംസ്ഥാനങ്ങളോട് കാണിക്കുന്ന തിരിച്ചുവ്യത്യാസത്തിനുമെതിരെയാണ് സമരം. ഇതിനെതിരെ ക്രിയാത്മകമായ പ്രതിഷേധങ്ങൾ നടത്താതെ പ്രഹസനസമരങ്ങൾ നടത്തുന്ന ദേശീയ പ്രതിപക്ഷ പാർട്ടികളുടെ അലംഭാവത്തെയും കറൻസി ആന്തോളൻ പൊതുസമൂഹത്തിനു മുന്പിൽ തുറന്നുകാട്ടും. ട്രെയിൻ യാത്രക്കാർ ജനകീയ വിഷയം ഏറ്റെടുത്ത് നടത്തുന്ന സമരത്തോട് സഹകരിച്ച് എറണാകുളം വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും ജനങ്ങളുടെ പങ്കാളിത്തം അഭ്യർഥിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.