ഐഐടി കാൺപുർ- ദീപിക ടെക്‌കൃതി പരീക്ഷ: മലയാളി വിദ്യാർഥി ബി. ശ്രീനാഥിന് ഒന്നാം സ്ഥാനം
ഐഐടി കാൺപുർ- ദീപിക ടെക്‌കൃതി പരീക്ഷ: മലയാളി വിദ്യാർഥി ബി. ശ്രീനാഥിന് ഒന്നാം സ്ഥാനം
Sunday, January 15, 2017 12:29 PM IST
തിരുവനന്തപുരം: ഐഐടി കാണ്‍പുർ ദീപികയുമായി ചേർന്നു നടത്തിയ ടെക്‌കൃതി ഒാപ്പൺ ചാമ്പ്യൻഷിപ്പിൽ (ടിഒഎസ് സി) ദേശീയതലത്തിൽ മലയാളി വിദ്യാർഥിക്ക് ഒന്നാം സ്ഥാനം. കോട്ടയം ബേക്കർ വിദ്യാപീഠ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും കോട്ടയം ദർശന അക്കാഡമി എൻട്രൻസ് കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥിയുമായ ബി. ശ്രീനാഥാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.

ദേശീയതലത്തിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തതിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 50 പേർ മാറ്റുരച്ച ഫൈനൽ റൗണ്ടിലാണു മിന്നുന്ന പ്രകടനത്തോടെ ശ്രീനാഥ് ഒന്നാമനായത്. ഐഐടി കാൺപുർ കാമ്പസിലാണു ഫൈനൽ റൗണ്ട് നടന്നത്. ശ്രീനാഥിനൊപ്പം അവസാന റൗണ്ടിൽ എത്തിയ മലയാളി വിദ്യാർഥികളും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു കേരളത്തിന് അഭിമാനമായി. 11,12 ക്ളാസ് വിദ്യാർഥികൾ മത്‌സരിച്ച പ്രസ്റ്റീജ് ഗ്രൂപ്പ് ആയ പൂൾ ബിയിൽനിന്നാണ് ശ്രീനാഥ് വിജയകിരീടം ചൂടിയത്.
ഇതേ പൂളിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹെലൻ എൽമാ മാത്യു നാലാം സ്ഥാനവും കണ്ണൂർ പരിയാരം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിലെ സഞ്ജയ് ജോസഫ് ചാക്കോ അഞ്ചാം സ്ഥാനവും നേടി കേരളത്തിന്‍റെ അഭിമാനമുയർത്തി. ലക്നോ സ്വദേശികളായ ഉത്സവ് മുനീന്ദ്ര, താർഷ് മനോഹർ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ഒൻപത്, പത്ത് ക്ലാസ് വിദ്യാർഥികൾക്കായുള്ള പൂൾ എയിൽ അസ്മിത (ഡൽഹി), സിദ്ദ് (ജയ്പൂർ), ദർശൻ ലളിത് ലോധ (കോട്ടരാജസ്ഥാൻ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ജൂണിയർ കോളജിലെ കീർത്തിത സുധീർ, കൊടുവേലി സാൻജോ സിഎംഐ പബ്ലിക് സ്കൂളിലെ ഹാരി മോൻസ് എന്നിവർ യഥാക്രമം 15, 16 സ്ഥാനങ്ങൾ സ്വന്തമാക്കി.
പൂൾ ബിയിൽ ആറാം സ്ഥാനം നേടിയ നേയാ റോസ് സെബാസ്റ്റ്യൻ ( ചാവറ പബ്ലിക് സ്കൂൾ പാലാ ), ഏഴാം സ്ഥാനം നേടിയ ജോയൽ മാത്യു സുനിൽ ( ചാവറ പബ്ലിക് സ്കൂൾ പാലാ), 10-ാം സ്ഥാനം നേടിയ പി.അശ്വിൻ ദേവ് (പാലാ), പതിനാറാം സ്ഥാനം നേടിയ ഭവ്യ ദിനരാജ് (ഭാരതീയ വിദ്യാഭവൻ കണ്ണൂർ കേന്ദ്ര), ഇരുപതാം സ്ഥാനം നേടിയ അശ്വിൻ രാജേഷ് (ചാവറ പബ്ലിക് സ്കൂൾ പാലാ ), 25-ാം സ്ഥാനം നേടിയ ആൽബർട്ട് ബി. ജോർജ് ( ചാവറ പബ്ലിക് സ്കൂൾ പാലാ), 26-ാം സ്ഥാനം നേടിയ ആർ. ലക്ഷ്മി (ചാവറ പബ്ലിക് സ്കൂൾ പാലാ), 30-ാം സ്ഥാനം നേടിയ അലക്സ് വർഗീസ് (ചാവറ പബ്ലിക് സ്കൂൾ പാലാ ) എന്നിവർ കാണ്‍പൂർ ഐഐടിയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ കേരളത്തിന്‍റെ മിന്നും താരങ്ങളായി.


പൂൾ എയിൽ തൃശൂർ ഡൊമിനിക് കോൺവന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അക്ഷര കെ. അനിൽ കുമാർ 27-ാം സ്ഥാനവും റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിലെ അതുല്യ സതീഷ് 32-ാം സ്ഥാനവും കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശരത് സി. കുര്യാച്ചൻ മുപ്പത്തിമൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉത്തരേന്ത്യൻ വിദ്യാർഥികളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു സാങ്കേതികജ്ഞാനവും പൊതുവിജ്ഞാനവുമൊക്കെ അളക്കാനുള്ള ടെക്‌കൃതി ഓപ്പണ്‍ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥികളുടെ പ്രകടനം.

ഇതുവരെ ഉത്തരേന്ത്യൻ വിദ്യാർഥികൾക്കു മാത്രം പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്ന പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു കൂടി പങ്കെടുക്കാൻ സുവർണാവസരമൊരുക്കിയതു മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയാണ്.

കേരളത്തിലെ വിദ്യാർഥികൾക്കു നേരത്തെ പരീക്ഷയെഴുതാനുണ്ടായിരുന്ന ഏറ്റവുമടുത്ത സെന്‍ററുകൾ ബംഗളൂരുവും ചെന്നൈയും ആയിരുന്നു. ഐഐടി കാൺപുർ മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുമായി കൈകോർത്തതോടെയാണു കേരളത്തിലെ വിദ്യാർഥികൾക്കും സുവർണാവരമൊരുങ്ങിയത്. കേരളത്തിലെ പരീക്ഷയുടെ ക്രമീകരണങ്ങളാണു ദീപിക ഏറ്റെടുത്തത്. മലയാളികൾ മികച്ച നേട്ടം കൊയ്തതോടെ ദീപികയ്ക്കും ഇത് അംഗീകാരനിമിഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.