കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
Sunday, January 15, 2017 12:29 PM IST
കണ്ണൂർ: കാത്തിരിപ്പ് അവസാനിച്ചു, കൗമാരകലാ മാമാങ്കത്തിന് ചരിത്രമുറങ്ങുന്ന കണ്ണൂരിൽ ആരവമായി. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ "നിള'യിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണരും.

പത്തുവർഷങ്ങൾക്കു ശേഷമെത്തിയ കലാമാമാങ്കത്തെ വരവേല്ക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ദൃശ്യ- ശ്രാവ്യ കലകളുടെ മായികപ്രപഞ്ചം തീർക്കാനുള്ള കണ്ണൂരിന്‍റെ തനിമയും മഹിമയും വിളിച്ചോതുന്ന കലോത്സവ വേദികൾ കലാപ്രതിഭകളെ കാത്തിരിക്കുകയായി. ജാതി-മത- രാഷ്‌ട്രീയ ചിന്തകൾക്കപ്പുറം ഉറവ വറ്റാത്ത സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സാന്നിധ്യമറിയിക്കാൻ കാത്തിരിക്കുകയാണു കണ്ണൂർ നിവാസികൾ.


നിളയും ചന്ദ്രഗിരിയും കബനിയും പമ്പയും വളപട്ടണവും കല്ലായിയും കവ്വായിയുമായി പുഴകളുടെ പേരുകളുള്ള 20 വേദികളിൽ തിരയിളക്കം തുടങ്ങിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.