കൈക്കൂലി കേസിൽ പ്രതികൾക്കു ജാമ്യം
Monday, January 16, 2017 12:05 PM IST
കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ എ.കെ.പ്രതാപ്, അസി.ലേബർ കമ്മീഷണർ ഡി.എസ്.ജാദവ്, ലേബർ എൻഫോഴ്സ്മെന്‍റ് ഓഫീസർ സി.പി.സുനിൽ കുമാർ എന്നിവർക്കാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാൾ ഉറപ്പിൻമേലുമാണ് ജാമ്യം. കൂടാതെ, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാവണമെന്നും നിർദേശമുണ്ട്.


കഴിഞ്ഞ നാലിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ മൂന്നുപേരെയും സിബിഐ അറസ്റ്റുചെയ്തത്. ഇവർക്ക് കൈൂലി നൽകിയ കെ.കെ.ബിൽഡേഴ്സിന്‍റെ എച്ച്.ആർ.മാനേജർ പി.കെ.അനീഷ് കുമാറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അനീഷ് 60,000 രൂപയാണ് പ്രതികൾക്ക് കൈകൂലിയായി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.