സപ്ലൈകോയെ നിയമിച്ചതു ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമെന്നു സർക്കാർ
Monday, January 16, 2017 12:14 PM IST
കൊച്ചി: കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങൾ മൊത്തമായി ഏറ്റെടുക്കാൻ സപ്ലൈകോയെ നിയമിച്ചതു കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സന്പ്രദായ പ്രകാരം ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര ഗോഡൗണുകളിൽനിന്ന് ഏറ്റെടുക്കാൻ അംഗീകൃത ഏജൻസി വേണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണു സപ്ലൈകോയെ ചുമതലപ്പെടുത്തിയത്.

കേന്ദ്ര ഗോഡൗണുകളിൽനിന്ന് ധാന്യങ്ങൾ ഏറ്റെടുക്കുന്നതിൽനിന്ന് അംഗീകൃത മൊത്ത വിതരണക്കാരെ ഒഴിവാക്കിയതു ചോദ്യം ചെയ്ത് മൂവാറ്റുപുഴയിലെ അംബുജാക്ഷി ആൻഡ് കന്പനിയും മാനേജിംഗ് പാർട്ണർ ആർ. മനോജും ഉൾപ്പടെ 13 പേർ നൽകിയ ഹർജിയിലാണ് സർക്കാർ ഈ വിശദീകരണം നൽകിയത്. 2016 നവംബർ മുതൽ കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കുന്നത് അംഗീകൃത ഏജൻസി മുഖേനയാണ്.


ഇതിനായി ചരക്കു വാഹനങ്ങൾ ലഭ്യമാക്കാൻ ടെണ്ടറും വിളിച്ചിരുന്നു.
ഇവയൊക്കെ നിയമപ്രകാരമുള്ള നടപടിയാണെന്നും വിശദീകരണത്തിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിലവിലുള്ള അംഗീകൃത മൊത്ത വിതരണക്കാരായ സ്വകാര്യ വ്യക്തികളെ നിയോഗിക്കാനാവില്ലെന്നും സിവിൽ സപ്ലൈസ് കമ്മീഷണർക്കു വേണ്ടി സീനിയർ സൂപ്രണ്ട് എസ്.എസ്. അനിദത്ത് നൽകിയ സ്റ്റേറ്റ്മെന്‍റിൽ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.