എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനം: കോടതി വിശദീകരണം തേടി
Wednesday, January 18, 2017 3:03 PM IST
കൊച്ചി : എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കാൻ കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) ഭേദഗതി ചെയ്യുന്നതിനെതിരായ ഹർജികളിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.

1979 മേയ് 22നു ശേഷം നിലവിൽ വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിൽ ഇനി വരുന്ന ഒഴിവുകളിലേക്ക് അധ്യാപക ബാങ്കിൽനിന്ന് നിയമനം നടത്തണമെന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. 1979 ന് മുന്പു നിലവിൽ വന്ന സ്കൂളുകളിൽ ഒഴിവുവരുന്ന രണ്ട് തസ്തികകളിൽ ഒന്നിലേക്ക് അധ്യാപക ബാങ്കിൽ നിന്നു നിയമനം നടത്തണം. ശേഷിച്ച ഒരെണ്ണത്തിൽ മാനേജർക്കു നിയമനം നടത്താമെന്നും ഭേദഗതി സംബന്ധിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു.

സർക്കാരിന്‍റെ ഈ നടപടി സ്കൂൾ മാനേജ്മെന്‍റുകളുടെ അവകാശങ്ങൾ കവരുന്നതാണെന്ന് ഒരുകൂട്ടം എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾ നൽകിയ ഹർജികൾ ആരോപിക്കുന്നു. എയ്ഡഡ് സ്കൂളുകളിലേക്ക് അധ്യാപക നിയമനം നടത്താനുള്ള അവകാശം മാനേജ്മെന്‍റുകൾക്കാണ്. സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ഈ അവകാശത്തെ ഹനിക്കുന്നതാണ്.


മാത്രമല്ല, വിജ്ഞാപനത്തിൽ ഭേദഗതിക്ക് 2016 ജനുവരി 29 മുതലുള്ള മുൻകാല പ്രാബല്യവും നൽകിയിട്ടുണ്ട്. അധ്യാപകരുടെ രാജി, വിരമിക്കൽ, മരണം തുടങ്ങിയവ മൂലം കഴിഞ്ഞ വർഷമുണ്ടായ ഒഴിവുകളിലേക്കു മാനേജ്മെന്‍റ് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനും ഈ വിജ്ഞാപനം തടസമാകുമെന്നു ഹർജികളിൽ പറയുന്നു. ഈ മാസം 30 ന് ഹർജികൾ വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.