ജിഎസ്ടി വരുമ്പോൾ 20 ശതമാനം വരുമാന വർധന: മന്ത്രി തോമസ് ഐസക്
ജിഎസ്ടി വരുമ്പോൾ 20 ശതമാനം വരുമാന വർധന: മന്ത്രി തോമസ് ഐസക്
Wednesday, January 18, 2017 3:16 PM IST
തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാകുന്നതോടെ കേരളത്തിന്‍റെ നികുതി വരുമാനത്തിൽ 20 ശതമാനത്തോളം വർധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്. എന്നാൽ നോട്ടു നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പു വർഷം നികുതി വരുമാനത്തിൽ പത്തു ശതമാനം വർധന മാത്രമേ ഉണ്ടാകാനിടയുള്ളു.

കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് കേരളത്തിന്‍റെ വജ്രജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വരുന്നതോടെ എല്ലായിടത്തും ഒരേ നിരക്കിലുള്ള നികുതി വരികയാണ്. അതോടെ ചെക്ക് പോസ്റ്റുകൾ ആവശ്യമില്ലാതാകും. കടകൾ കയറിയുള്ള പരിശോധനയും അവസാനിക്കും. ബജറ്റ് സമ്മേളനത്തിൽ തന്നെ ജിഎസ്ടി ബിൽ പാസാക്കണമെന്നാണ് സർക്കാരിന്‍റെ ആഗ്രഹം.
നടപ്പു വർഷം 20 ശതമാനം വരുമാന വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നോട്ടുനിരോധനത്തെതുടർന്ന് വരുമാനത്തിൽ വലിയ ഇടിവുണ്ടായി. സർക്കാർ ചെലവുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.


പദ്ധതി പ്രവർത്തനം മന്ദഗതിയിലാണെങ്കിലും പദ്ധതി വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻവർഷങ്ങളിലേതു പോലെ അടുത്ത സാന്പത്തിക വർഷവും നടപ്പു വർഷത്തെ തുക ചെലവഴിക്കാൻ അനുമതി നൽകും. എന്നാൽ അനിശ്ചിതമായി കാലയളവു നൽകില്ല. മേയ് മാസത്തോടെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നോട്ട് റദ്ദാക്കൽ കേരള ബാങ്കിന്‍റെ രൂപീകരണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി.

പ്രാഥമിക സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സർക്കാരിന്‍റെ സമീപനം മനസിലാക്കിയ ശേഷമേ ഇനി തുടർ നടപടികൾ സാധിക്കുകയുള്ളു. സംസ്ഥാന ജീവനക്കാരുടെ ശന്പളവും പെൻഷനും ഇനി മുതൽ ട്രഷറി അക്കൗണ്ടുകൾ വഴി മാത്രമേ നൽകൂ. അവർ ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് മാറ്റാനുള്ള സൗകര്യം നൽകും. മദ്യനയം ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.