ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന ഉത്തരവ് റദ്ദാക്കി
Wednesday, January 18, 2017 3:16 PM IST
കൊച്ചി : വാഹന നികുതിയും പിഴയുമൊക്കെ കുടിശികയുള്ള വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റുൾപ്പെടെ നൽകരുതെന്ന കേരള മോട്ടോർ വാഹന ചട്ടത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ ഭേദഗതി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, കേരള ടോറസ് ടിപ്പർ അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.

ഇത്തരമൊരു വ്യവസ്ഥ ഇല്ലാത്തതിനാൽ വാഹനങ്ങൾ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക കാര്യക്ഷമമായി അടയ്ക്കുന്നില്ലെന്നും ഇതുവഴി സർക്കാരിനുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണു ഭേദഗതിയെന്നും സർക്കാർ വിശദീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ചുമത്തുന്ന പിഴ അടയ്ക്കാതെ സർക്കാരിന്‍റെ സേവനങ്ങൾ അനുവദിക്കരുതെന്നു ചട്ടത്തിലെ സബ് റൂൾ രണ്ടിലാണ് ഭേദഗതി കൊണ്ടുവന്നത്. ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ അധികാരമുണ്ടെന്നും സർക്കാർ വാദിച്ചു. അതേസമയം, പിഴത്തുക നിശ്ചയിച്ചതിനെ ഉചിതമായ ഫോറത്തിൽ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചു ബലമായി പിഴയടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ഹർജിക്കാർ വാദിച്ചു.


ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകേണ്ടെന്നു പറയുന്നുണ്ടെങ്കിലും ഏതൊക്കെ സേവനങ്ങളാണു നിഷേധിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. ഭേദഗതിയിൽ പറയുന്ന പല കാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ഇത് അംഗീകരിച്ച കോടതി ചട്ടത്തിൽ വ്യക്തതയില്ലെങ്കിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.