സംസ്ഥാനത്തു പദ്ധതി ചെലവഴിക്കലിൽ വൻകുറവ്
Thursday, January 19, 2017 3:04 PM IST
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവഴിക്കലിന് രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾക്കായി ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്‍റെ 22.7 ശതമാനം മാത്രം. പത്തു മാസം കൊണ്ട് 22.7 ശതമാനം മാത്രം ചെലവഴിച്ചപ്പോൾ ഇനി ബാക്കിയുള്ള രണ്ടു മാസത്തിനുള്ളിൽ എത്ര ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാനാകുമെന്ന ആശങ്കയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.

കഴിഞ്ഞ 17 ന് നടത്തിയ അവലോകനത്തിലാണ് പദ്ധതി വിനിയോഗത്തിന്‍റെ കണക്ക് ഇത്ര താഴ്ന്ന നിലയിലാണെന്നു വ്യക്തമാകുന്ന രേഖ പുറത്തുവന്നത്. സംസ്ഥാനത്ത് ആകെ 21,402 പ്രോജക്ടുകളിലായി 1,116 കോടി രൂപയാണു ചെലവഴിച്ചിട്ടുള്ളത്.
ജില്ലാതലത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി നിർവഹണം നടപ്പാക്കിയ ജില്ല ഇടുക്കിയാണ്- 27.5 ശതമാനം. തൊട്ടുപിന്നിൽ ആലപ്പുഴ (25.8), പാലക്കാട് (25) ജില്ലകളാണുള്ളത്. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ നില്ക്കുന്നത് കോട്ടയമാണ്. ഇതുവരെ കോട്ടയത്തു ചെലവഴിച്ചിട്ടുള്ളത് 17 ശതമാനം മാത്രം. തൃശൂർ (17.6), എറണാകുളം (19.3) എന്നിങ്ങനെയാണ് പദ്ധതി വിഹിതം കുറച്ചു ചെലവഴിച്ച മറ്റു ജില്ലകൾ.
പൊതുവിഭാഗത്തിൽ 31.95 ശതമാനം പദ്ധതികൾക്കായി പണം ചെലവഴിച്ചപ്പോൾ പട്ടികജാതി വിഭാഗത്തിനായി ഉള്ളതിൽ 18. 27 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 20.03 ശതമാനവുമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം തുക വിനിയോഗിച്ചിട്ടുള്ളത് ഗ്രാമപഞ്ചായത്തുകളാണ്. പദ്ധതി വിഹിതത്തിന്‍റെ 24.7 ശതമാനം ഗ്രാമപഞ്ചായത്തുകൾ വിനിയോഗിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിത വിനിയോഗം ശരാശരി 22.4 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേതു 21.2 ശതമാനവും മുനിസിപ്പാലിറ്റികളുടേത് 20 ശതമാനവും കോർപറേഷനുകളുടേത് 17.9 ശതമാനവുമാണ്.

23.19 ശതമാനം ചിലവഴിച്ച കൊല്ലമാണ് കോർപറേഷനുകളിൽ മുന്നിലുള്ളത്. 11.60 ശതമാനം മാത്രം വിനിയോഗിച്ച കൊച്ചിയാണ് ഏറ്റവും പിന്നിൽ. നഗരസഭകളിൽ 49.7 ശതമാനം വിനിയോഗിച്ച ഹരിപ്പാട് ഏറ്റവും മുന്നിലും 6.4 ശതമാനം മാത്രം വിനിയോഗിച്ച തലശേരി ഏറ്റവും പിന്നിലുമാണ്.

30 ശതമാനം പദ്ധതി വിനിയോഗവുമായി മലപ്പുറം ജില്ലാ പഞ്ചായത്താണ് ജില്ലാ പഞ്ചായത്തുകളിൽ ഏറ്റവും മുന്നിലുള്ളത്. 61 ശതമാനം പദ്ധതി വിനിയോഗം നടത്തിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പദ്ധതി നിർവഹണം നടത്തിയത്. മലപ്പുറം ജില്ലയിലെ വെട്ടം ഗ്രാമപഞ്ചായത്ത് 53.6 ശതമാനം പ്ലാൻ എക്സപെൻഡിച്ചർ നടത്തി ഗ്രാമപഞ്ചായത്തുകളിൽ മുന്നിൽ നില്ക്കുമ്പോൾ കോട്ടയം ജില്ലയിലെ തലനാട് 3.4 ശതമാനം മാത്രം വിനിയോഗിച്ച് ഏറ്റവും പിന്നിലാണ്.
പദ്ധതി വിനിയോഗത്തിൽ വൻ കുറവ് വന്നതോടെ എങ്ങനേയും ശതമാനം കൂട്ടാനുള്ള തത്രപ്പാടിലാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി ഡിപ്പോസിറ്റഡ് പദ്ധതികൾ നടപ്പാക്കി പദ്ധതി വിഹിതം ചെലവഴിക്കാനാണു മിക്ക തദ്ദേശ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.

കഴിഞ്ഞവർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു പുതിയ ഭരണ സമിതി വന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് പദ്ധതി നിർവഹണം മന്ദഗതിയിലാകാൻ കാരണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.