പാലായിൽ കാർഷികമേളയ്ക്ക് ആവേശത്തുടക്കം
പാലായിൽ കാർഷികമേളയ്ക്ക്  ആവേശത്തുടക്കം
Friday, January 20, 2017 3:33 PM IST
പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് സംസ്ഥാന കാർഷികമേളയ്ക്കു പാലായിൽ തുടക്കം. അധ്വാനത്തിന്‍റെ മണിമുത്തുകൾ നിരന്ന മേള മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഉത്പാദനച്ചെലവ് കണക്കാക്കി കർഷകർക്കു ന്യായവില ഉറപ്പാക്കണമെന്നും ഇതിനായി കേന്ദ്രഗവണ്‍മെന്‍റ് സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷിക്കാർക്കു രക്ഷയില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. കർഷകരുടെ ഉത്പന്നങ്ങൾക്കു വില ദിനംതോറും കുറയുമ്പോൾ ടയറിനും ട്യൂബിനും മറ്റു സാധനങ്ങൾക്കും വില കൂടുന്നു. കാലങ്ങളായി കർഷകരോടു ഭരണാധികാരികൾക്കു താത്പര്യമില്ലെന്നാണു കാണുന്നത്. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത‌ വഹിച്ചു. കാർഷികവൃത്തിയോടുള്ള താത്പര്യം കുട്ടികൾക്ക് പകർന്നു നൽകണമെന്നും നമ്മുടെ കൃഷിയിടങ്ങൾ മദ്യവിമുക്തവും രാസവള വിമുക്തവുമാകണമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര വിശ്വാസവും അയൽപക്ക ബന്ധവും ഉൗട്ടിയുറപ്പിക്കുന്ന കർഷകർ അലസത കൈവെടിയണമെന്നും ഗുണനിലവാരമുള്ള ഫലങ്ങൾ ഉത്പാദിപ്പിക്കണമെന്നും ബിഷപ് പറഞ്ഞു.

പാലാ ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊരുന്നോലിൽ - കിഴക്കേക്കര- പുഴക്കര മൈതാനത്തായി സജ്ജീകരിച്ചിരിക്കുന്ന പന്തലിലാണ് പ്രദർശനം. മേളയിൽ നൂറിൽപരം കാർഷിക, ഗാർഹിക, വ്യാവസായിക സ്റ്റാളുകൾ അണിനിരന്നിട്ടുണ്ട്. നബാർഡ്, ആകാശവാണി, കൃഷി, വൈദ്യുതി, ജലവിഭവം, തദ്ദേശസ്വയംഭരണം, ഹോർട്ടികൾച്ചർ, ഡിസാസ്റ്റർ മാനേജ്മെന്‍റ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികമേള നടത്തുന്നത്. വൈവിധ്യമാർന്ന മത്സരങ്ങൾ, സെമിനാറുകൾ, പരിശീലന ക്ലാസുകൾ, നാടൻ ഭക്ഷണമേള, പുരാതന ഗാർഹിക-കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, അമ്യൂസ്മെന്‍റ് പ്രോഗ്രാം, ഡോഗ്ഷോ, സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മേള അഞ്ചു ദിവസം നീണ്ടുനിൽക്കും.


ഫാ. മാത്യു ചന്ദ്രൻകുന്നേൽ ആമുഖപ്രസംഗം നടത്തി. ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, പാലാ നഗരസഭാധ്യക്ഷ ലീനാ സണ്ണി, കോട്ടയം ജില്ലാ ബാങ്ക് പ്രസിഡന്‍റ് ഫിലിപ്പ് കുഴികുളം, കേരള സോഷ്യൽ സർവീസ്ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടുകാട്ടിൽ, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഡാന്‍റീസ് കൂനാനിക്കൽ, പി.വി. ജോർജ്, ജോയി വട്ടക്കുന്നേൽ, ജോയി മടിയ്ക്കാങ്കൽ, ആകാശ് തെങ്ങുംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. കലാമത്സരങ്ങളും നടന്നു.

പ്രദർശന പവലിയനിലേക്കുള്ള പ്രവേശനോദ്ഘാടനം രാവിലെ നടന്ന ചടങ്ങിൽ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ നിർവഹിച്ചു. കാർഷിക ഉത്പന്ന മത്സരം പാലാ രൂപത പ്രൊക്കുറേറ്റർ ഫാ. ജോസ് വള്ളോപുരയിടവും കാർഷികവിള സ്റ്റാൾ മത്സരം പാലാ കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിലും ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സെമിനാർ കാലാവസ്ഥാ വ്യതിയാനപഠനകേന്ദ്രം ഡയറക്ടർ ഡോ. ജോർജ് ചാക്കച്ചേരി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് നരിതൂക്കിൽ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞു നടന്ന നാടൻപാട്ട് മത്സരം റവ.ഡോ. കുര്യൻ മറ്റം ഉദ്ഘാടനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.