സന്തോഷ് വധം: അന്വേഷണത്തിനു പ്രത്യേക സ്ക്വാഡ്
Friday, January 20, 2017 3:49 PM IST
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്‍റെവിട സന്തോഷ് കുമാറിനെ (53) വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണത്തിനു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, പാനൂർ സിഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്. വെട്ടേറ്റു വീണ സന്തോഷ് സഹായത്തിനായി വിളിച്ച ഭാര്യ ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ കോളുകളും, ആക്രമിക്കപ്പെടുന്നതിനു മുമ്പ് സന്തോഷിന്‍റെ ഫോണിലേക്കു വന്ന കോളുകളും കേസിൽ നിർണായക വഴിത്തിരിവാകും.

ഫോണ്‍ കോളുകളുടെ വിശദവിവരങ്ങൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് ശേഖരിച്ചുവരികയാണ്. ഭാര്യയുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. ആക്രമിച്ചവരേക്കുറിച്ചു സന്തോഷ് ഭാര്യയോടു പറഞ്ഞിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണു പോലീസ്. സന്തോഷ് അണ്ടലൂരിലെ വീട്ടിലുണ്ടെന്നു വ്യക്തമായി അറിയാവുന്നവരാണു കൊലപാതകം നടത്തിയതെന്നും പോലീസ് കരുതുന്നു.

30 മുറിവുകളാണു സന്തോഷിന്‍റെ ദേഹത്തുണ്ടായിരുന്നതെന്നു മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ മട്ടന്നൂർ സിഐ ഷജു ജോസഫിന്‍റെ റിപ്പോർട്ടിലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടു സിപിഎം പ്രവർത്തകരാണ് ഇപ്പോൾ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവർക്കു കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായ ചോദ്യംചെയ്യലിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നു ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പ് ദീപികയോടു പറഞ്ഞു. കൊലപാതകം നടന്ന വീടും പരിസരവും ഫോറൻസിക് സംഘം പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.