ആരെയും ഭയപ്പെടാതെ മാധ്യമപ്രവർത്തനം നടത്തണം: പിണറായി വിജയൻ
ആരെയും ഭയപ്പെടാതെ മാധ്യമപ്രവർത്തനം നടത്തണം: പിണറായി വിജയൻ
Saturday, January 21, 2017 3:48 PM IST
കൊച്ചി: പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമാകാൻ മാധ്യമങ്ങൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മാധ്യമങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയും.

മൂല്യബോധവും അർപ്പണബോധവുമുള്ള തലമുറയെ വാർത്തെടുക്കുന്ന കേരള മീഡിയ അക്കാദമിക്കു സർക്കാരിൽനിന്ന് എല്ലാ സഹായവും സഹകരണവുമുണ്ടായിരിക്കും. മാധ്യമസാക്ഷരത വ്യാപകമാക്കാൻ നടത്തിയ ചുവടുവയ്പിന്‍റെ ഭാഗമായിട്ടാണ് 1979ൽ കേരള പ്രസ് അക്കാദമി എന്ന സ്ഥാപനം ആരംഭിച്ചത്. മുൻഗാമികളായ ധിഷണാശാലികളുടെ പ്രവർത്തനം മാതൃകയാക്കി പുതിയ മാധ്യമപ്രവർത്തകർ മുന്നോട്ടുപോകണം. തെറ്റ് വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ ഭാഗത്താണെങ്കിൽ അതു തിരുത്തുന്നതിനു പ്രേരകശക്തികളാകണം. അക്കാര്യത്തിൽ മാതൃകാപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ചിലപ്പോൾ മാധ്യമപ്രവർത്തകർ വ്യതിചലിക്കുന്നു. അതു മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാക്കപ്പെട്ടുപോകുന്നതിനാലാണ്. ഭയപ്പെടാതെയും ആരെയും ഭയപ്പെടുത്താതെയും മാധ്യമപ്രവർത്തനം നടത്താൻ കഴിയണം.


ഇന്ത്യൻ പത്രപ്രവർത്തനരംഗം അനവധി വെല്ലുവിളികൾ നേരിട്ടാണ് ഇന്നത്തെ സ്ഥിതിയിലെത്തിയത്. വളർച്ചയ്ക്കു വിലങ്ങുതടികളുണ്ടെങ്കിൽ അതിനെ മറികടക്കാൻ കഴിയണം. ഇപ്പോൾ നീതിന്യായ വ്യവസ്ഥയുമായുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ അതിജീവിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ന്യായത്തിന്‍റെ ഭാഗത്താണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം പ്രതിസന്ധി നേരിട്ടാൽ സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരുന്നു. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതം ആശംസിച്ചു. കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, അക്കാദമി മുൻ അധ്യാപകനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, അക്കാദമി മുൻ ഡയറക്ടർ വി.പി. രാമചന്ദ്രൻ, മുൻ കളക്ടർ കെ.ആർ. വിശ്വംഭരൻ തുടങ്ങിയ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. അക്കാദമിയുടെ വിവിധ അവാർഡുകളും വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.