സിനിമാക്കാരുടെ പ്രണാമസന്ധ്യ ഫെബ്രുവരി അഞ്ചിന്
Monday, January 23, 2017 3:14 PM IST
കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനായ മലയാളം സിനി ടെക്നീഷൻസ് അസോസിയേഷനും (മാക്ട), ഇവന്‍റ് മാനേജ്മെന്‍റ് കന്പനിയായ എസ്പാനിയോ ഇവന്‍റ്സും സംയുക്തമായി പ്രണാമസന്ധ്യ എന്ന പേരിൽ ചലച്ചിത്ര രംഗത്തെ ഗുരുക്കൻമാരെ ആദരിക്കും. ഫെബ്രുവരി അഞ്ചിനു വൈകുന്നേരം ആറിനു കലൂർ ഗോകുലം കണ്‍വൻഷൻ സെന്‍ററിലാണു പ്രണാമസന്ധ്യ നടക്കുകയെന്ന് സംവിധായകൻ ജോഷി മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.

മാക്ടയുടെ ലെജൻഡ് ഓണർ പുരസ്കാരം സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നടൻ മമ്മൂട്ടി സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. തുടർന്നു ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനകൾ നൽകിയവരെ ആദരിക്കും. സംവിധായകൻ ഐ.വി. ശശി, ഗാന രചയിതാവ് ബിച്ചു തിരുമല, സംഗീത സംവിധായകൻ ശ്യാം, നിർമാതാവ് അരോമ മണി, കലാ സംവിധായകൻ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം നടരാജൻ, ചമയം പത്മനാഭൻ എന്നിവരെ ആദരിക്കും. പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിട്ടുള്ള മാക്ടയിലെ അംഗങ്ങളുടെ മക്കളെ ആദരിക്കുകയും സ്വർണ മെഡൽ സമ്മാനിക്കുകയുംചെയ്യും. തുടർന്നു പ്രശസ്ത സംഗീത സംവിധായകരും സിനിമാ താരങ്ങളും അവതരിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യയും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.