സോളാർ കമ്മീഷനിൽ സരിത 27നു ഹാജരാകണം
സോളാർ കമ്മീഷനിൽ സരിത 27നു ഹാജരാകണം
Monday, January 23, 2017 3:39 PM IST
കൊച്ചി: സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർ ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ ഈ മാസം 27നു ഹാജരാകണമെന്നു നിർദേശം. സരിതയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുഴൽപ്പണ ഇടപാടിനായി ഉപയോഗിച്ചുവെന്ന മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നു സരിതയോട് ഇന്നലെ ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സരിത അവധിക്ക് അപേക്ഷ നൽകി.

സരിതയുടെ അപേക്ഷയിൽ നീണ്ട അവധി അനുവദിക്കാൻ സമയപരിമിതി മൂലം കഴിയാത്തതിനാൽ 27നു തന്നെ ഹാജരാകണമെന്ന് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. 30ന് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമ്മീഷന്‍റെ തെളിവെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കും. അതിനുശേഷം കമ്മീഷൻ എൻക്വയറി നിയമത്തിലെ എട്ട് ബി വകുപ്പു പ്രകാരം നോട്ടീസ് ലഭിച്ച സാക്ഷികൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാനുണ്ടെങ്കിൽ സമയം അനുവദിക്കും. ഫെബ്രുവരി 20വരെയാണ് ഇതിനുള്ള സമയം. കമ്മീഷനിൽ ഇതുവരെ ലഭിച്ച തെളിവുകളിൻമേലുള്ള വാദം 21നാരംഭിക്കും. വാദം മാർച്ച് 10വരെ തുടരും. ‌


ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ ഹർജി പരിഗണിച്ച് കമ്മീഷൻ അയച്ച എട്ട് ബി നോട്ടീസിന് ഇന്നലെ മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം മറുപടി നൽകി. തന്‍റെ 40 വർഷത്തെ സർവീസിനിടെ ഇത്തരമാരു നോട്ടീസ് ആദ്യമാണെന്നും നോട്ടീസിലെ ആവശ്യങ്ങൾ അന്യായമാണെന്നുമായിരുന്നു മറുപടി.

കമ്മീഷന്‍റെ അന്വേഷണപരിധിയിൽ വരുന്ന കാര്യങ്ങളായതിനാൽ എസ്ഐടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കണ്ടതുണ്ടെന്നു കമ്മീഷൻ അറിയിച്ചു. വിശദമായ മറുപടി നൽകാൻ കെ.എസ്. ബാലസുബ്രഹ്മണ്യം മൂന്നാഴ്ച ആവശ്യപ്പെട്ടെങ്കിലും 31നകം കമ്മീഷനിൽനിന്നു രേഖകൾ പരിശോധിച്ച് ഫെബ്രുവരി ആദ്യവാരം തന്നെ മറുപടി നൽകണമെന്നും ജസ്റ്റീസ് ശിവരാജൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.