സന്തോഷ് വധം: കോടതിയിൽ ഹാജരാകാൻ സിപിഎം അഭിഭാഷകൻ വിസമ്മതിച്ചു
Monday, January 23, 2017 3:48 PM IST
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്‍റെവിട സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ഹാജരാകാൻ സിപിഎമ്മിന്‍റെ പ്രമുഖ അഭിഭാഷകൻ വിസമ്മതിച്ചു.

കതിരൂർ മനോജ് വധക്കേസിലും ടി.പി. ചന്ദ്രശേഖരൻ കേസിലുമുൾപ്പെടെ പ്രധാന കേസുകളിൽ പാർട്ടിക്കാരായ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകനാണു സന്തോഷ് വധക്കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചത്.

ശനിയാഴ്ചയാണ് അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കൾ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പ്രമുഖ അഭിഭാഷകനെ സമീപിച്ചത്. എന്നാൽ, പാർട്ടി അറിയാതെ നടന്ന ഓപ്പറേഷനിലെ പ്രതികൾക്കു വേണ്ടി ഹാജരാകാൻ തയാറല്ലെന്ന നിലപാടു പ്രതികളുടെ ബന്ധുക്കളോടു തുറന്നു പറഞ്ഞ അഭിഭാഷകൻ മറ്റൊരു അഭിഭാഷകന്‍റെ പേരു നിർദേശിക്കുകയും ചെയ്തതായിട്ടാണ് അറിയുന്നത്. സംസ്ഥാന കലോത്സവം നടക്കുന്നതിനിടയിൽ നടന്ന കൊലപാതകം പാർട്ടിക്കും ഭരണത്തിനുണ്ടാക്കിയ മാനക്കേട് ചെറുതല്ലെന്ന വിലയിരുത്തലിലാണു പാർട്ടി നേതൃത്വം. പ്രതികൾക്കു സംരക്ഷണം നൽകേണ്ടതില്ലെന്ന നിലപാടാണു പാർട്ടിക്കുള്ളതെന്നു പ്രമുഖ നേതാവ് പറഞ്ഞു. ‌
ഇതിനിടയിൽ അറസ്റ്റിലായ ആറ് പ്രതികളെയും കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. എട്ടു പ്രതികളുള്ള ഈ കേസിൽ ഇനി രണ്ടു പ്രതികളെ കൂടിയാണു പിടികൂടാനുള്ളത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആയുധം കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമുള്ള നീക്കത്തിലാണു പോലീസ്. സന്തോഷ് വധക്കേസിൽ പാർട്ടിനേതൃത്വത്തിനു പങ്കില്ലെന്നാണു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
എന്നാൽ, സന്തോഷ് കൊല്ലപ്പെട്ട ദിവസം ആർഎസ്എസ് പ്രവർത്തകനെയും കോണ്‍ഗ്രസ് പ്രവർത്തകനെയും വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി പോലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രദേശിക നേതാവുൾപ്പെടെയുള്ളവർ ആലോചിച്ചു തീരുമാനിച്ചതനുസരിച്ചാണു ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചതെന്നാണു പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇതു സംബന്ധിച്ചു മൊബൈൽ ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസന്വേഷിക്കുന്നത്.

അണ്ടലൂരിലെ രോഹൻ (29), അണ്ടലൂർ മണപ്പുറം വീട്ടിൽ മിഥുൻ (27), അണ്ടലൂർ ലീലറാമിൽ പ്രജുൽ(25), പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ(26), പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ് (27), പാലയാട് കേളോത്ത് വീട്ടിൽ അജേഷ് (27) എന്നിവരാണു സന്തോഷ് വധക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികൾ. കഴിഞ്ഞ 18ന് രാത്രിയിലാണു സന്തോഷ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.